"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 40" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 40
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} ആക്ഷേപകന്‍ആക്ഷേപകൻ സര്‍വ്വശക്തനോടുസർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
 
{{verse|3}} അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
 
{{verse|4}} ഞാന്‍ഞാൻ നിസ്സാരനല്ലോ, ഞാന്‍ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
 
{{verse|5}} ഒരുവട്ടം ഞാന്‍ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
 
{{verse|6}} അപ്പോള്‍അപ്പോൾ യഹോവ ചുഴലിക്കാറ്റില്‍നിന്നുചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|7}} നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍കമുറുക്കിക്കൊൾക; ഞാന്‍ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
 
{{verse|8}} നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
 
{{verse|9}} ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
 
{{verse|10}} നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍കഅണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍കധരിച്ചുകൊൾക.
 
{{verse|11}} നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്‍വ്വിയെയുംഗർവ്വിയെയും നോക്കി താഴ്ത്തുക.
 
{{verse|12}} ഏതു ഗര്‍വ്വിയെയുംഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില്‍നിലയിൽ തന്നേ വീഴ്ത്തിക്കളക.
 
{{verse|13}} അവരെ ഒക്കെയും പൊടിയില്‍പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
 
{{verse|14}} അപ്പോള്‍അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.
 
{{verse|15}} ഞാന്‍ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
 
{{verse|16}} അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
 
{{verse|17}} ദേവദാരുതുല്യമായ തന്റെ വാല്‍വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള്‍ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
 
{{verse|18}} അതിന്റെ അസ്ഥികള്‍അസ്ഥികൾ ചെമ്പുകുഴല്‍പോലെയുംചെമ്പുകുഴൽപോലെയും എല്ലുകള്‍എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
 
{{verse|19}} അതു ദൈവത്തിന്റെ സൃഷ്ടികളില്‍സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ഉണ്ടാക്കിയവൻ അതിന്നു ഒരു വാള്‍വാൾ കൊടുത്തിരിക്കുന്നു.
 
{{verse|20}} കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ അതിന്നു തീന്‍തീൻ വിളയിക്കുന്നു.
 
{{verse|21}} അതു നീര്‍മരുതിന്റെനീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
 
{{verse|22}} നീര്‍മരുതുനീർമരുതു നിഴല്‍കൊണ്ടുനിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;
 
{{verse|23}} നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കുംനിർഭയമായിരിക്കും.
 
{{verse|24}} അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില്‍മൂക്കിൽ കയര്‍കയർ കോര്‍ക്കാമോകോർക്കാമോ?