"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 9
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|2}} അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില്‍ദൈവസന്നിധിയിൽ മര്‍ത്യന്‍മർത്യൻ നീതിമാനാകുന്നതെങ്ങിനെ?
 
{{verse|3}} അവന്നു അവനോടു വ്യവഹരിപ്പാന്‍വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാല്‍തോന്നിയാൽ ആയിരത്തില്‍ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാന്‍പറവാൻ കഴികയില്ല.
 
{{verse|4}} അവന്‍അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ഹാനിവരാത്തവൻ ആര്‍ആർ?
 
{{verse|5}} അവന്‍അവൻ പര്‍വ്വതങ്ങളെപർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില്‍കോപത്തിൽ അവയെ മറിച്ചുകളയുന്നു.
 
{{verse|6}} അവന്‍അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍തൂണുകൾ കുലുങ്ങിപ്പോകുന്നു.
 
{{verse|7}} അവന്‍അവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന്‍അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
 
{{verse|8}} അവന്‍അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍തിരമാലകളിന്മേൽ അവന്‍അവൻ നടക്കുന്നു.
 
{{verse|9}} അവന്‍അവൻ സപ്തര്‍ഷിസപ്തർഷി, മകയിരം, കാര്‍ത്തികകാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
 
{{verse|10}} അവന്‍അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
 
{{verse|11}} അവന്‍അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ഞാൻ അവനെ കാണുന്നില്ല; അവന്‍അവൻ കടന്നുപോകുന്നു; ഞാന്‍ഞാൻ അവനെ അറിയുന്നതുമില്ല.
 
{{verse|12}} അവന്‍അവൻ പറിച്ചെടുക്കുന്നു; ആര്‍ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ആർ ചോദിക്കും?
 
{{verse|13}} ദൈവം തന്റെ കോപത്തെ പിന്‍പിൻ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍തുണയാളികൾ അവന്നു വഴങ്ങുന്നു.
 
{{verse|14}} പിന്നെ ഞാന്‍ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
 
{{verse|15}} ഞാന്‍ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ഞാൻ യാചിക്കേണ്ടിവരും.
 
{{verse|16}} ഞാന്‍ഞാൻ വിളിച്ചിട്ടു അവന്‍അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കുംകേൾക്കും എന്നു ഞാന്‍ഞാൻ വിശ്വസിക്കയില്ല.
 
{{verse|17}} കൊടുങ്കാറ്റുകൊണ്ടു അവന്‍അവൻ എന്നെ തകര്‍ക്കുംന്നുവല്ലോതകർക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
 
{{verse|18}} ശ്വാസംകഴിപ്പാന്‍ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
 
{{verse|19}} ബലം വിചാരിച്ചാല്‍വിചാരിച്ചാൽ: അവന്‍അവൻ തന്നേ ബലവാന്‍ബലവാൻ ; ന്യായവിധി വിചാരിച്ചാല്‍വിചാരിച്ചാൽ: ആര്‍ആർ എനിക്കു അവധി നിശ്ചയിക്കും?
 
{{verse|20}} ഞാന്‍ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ഞാൻ നിഷ്കളങ്കനായാലും അവന്‍അവൻ എനിക്കു വക്രത ആരോപിക്കും.
 
{{verse|21}} ഞാന്‍ഞാൻ നിഷ്കളങ്കന്‍നിഷ്കളങ്കൻ ; ഞാന്‍ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ഞാൻ നിരസിക്കുന്നു.
 
{{verse|22}} അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ഞാൻ പറയുന്നതു: അവന്‍അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
 
{{verse|23}} ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില്‍കൊല്ലുന്നുവെങ്കിൽ നിര്‍ദ്ദോഷികളുടെനിർദ്ദോഷികളുടെ നിരാശ കണ്ടു അവന്‍അവൻ ചിരിക്കുന്നു.
 
{{verse|24}} ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍അവനല്ലെങ്കിൽ പിന്നെ ആര്‍ആർ?
 
{{verse|25}} എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള്‍ഔട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു.
 
{{verse|26}} അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
 
{{verse|27}} ഞാന്‍ഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്‍പറഞ്ഞാൽ,
 
{{verse|28}} ഞാന്‍ഞാൻ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തുഔർത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായിനിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ഞാൻ അറിയുന്നു.
 
{{verse|29}} എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
 
{{verse|30}} ഞാന്‍ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
 
{{verse|31}} നീ എന്നെ ചേറ്റുകുഴിയില്‍ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
 
{{verse|32}} ഞാന്‍ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
 
{{verse|33}} ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നുനിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
 
{{verse|34}} അവന്‍അവൻ തന്റെ വടി എങ്കല്‍നിന്നുഎങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
 
{{verse|35}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.