"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}}ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
{{verse|2}}താന്‍ചെയ്തതാൻചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷംതീർത്തശേഷം താന്‍ചെയ്തതാൻചെയ്ത സകലപ്രവൃത്തിയില്‍നിന്നുംസകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി
{{verse|3}}താന്‍സൃഷ്ടിച്ചുണ്ടാക്കിയതാൻസൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നുംപ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
{{verse|4}}യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില്‍നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില്‍ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
{{verse|5}}യഹോവയായ ദൈവം ഭൂമിയില്‍ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍മനുഷ്യനുംചെയ്‍വാൻമനുഷ്യനും ഉണ്ടായിരുന്നില്ല.
{{verse|6}}ഭൂമിയില്‍ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
{{verse|7}}യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടുനിർമ്മിച്ചിട്ടു അവന്‍റെഅവൻറെ മൂക്കില്‍മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യന്‍ജീവനുള്ളമനുഷ്യൻജീവനുള്ള ദേഹിയായി തീര്‍ന്നുതീർന്നു.
{{verse|8}}അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനില്‍ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താന്‍സൃഷ്ടിച്ചതാൻസൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
{{verse|9}}കാണ്മാന്‍ഭംഗിയുള്ളതുംകാണ്മാൻഭംഗിയുള്ളതും തിന്മാന്‍നല്ലതിന്മാൻനല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്‍റെതോട്ടത്തിൻറെ നടുവില്‍നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെഅറിവിൻറെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
{{verse|10}}തോട്ടം നനെപ്പാന്‍ഒരുനനെപ്പാൻഒരു നദി ഏദെനില്‍നിന്നുഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
{{verse|11}}ഒന്നാമത്തേതിന്നു പീശോന്‍എന്നുപീശോൻഎന്നു പേര്‍പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
{{verse|12}}ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
 
{{verse|13}}രണ്ടാം നദിക്കു ഗീഹോന്‍എന്നുഗീഹോൻഎന്നു പേര്‍പേർ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു.
 
{{verse|14}}മൂന്നാം നദിക്കു ഹിദ്ദേക്കെല്‍ഹിദ്ദേക്കെൽ എന്നു പേര്‍പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
 
{{verse|15}}യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍തോട്ടത്തില്‍ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
{{verse|16}}യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
 
{{verse|17}}എന്നാല്‍എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെഅറിവിൻറെ വൃക്ഷത്തിന്‍ഫലംവൃക്ഷത്തിൻഫലം തിന്നരുതു; തിന്നുന്ന നാളില്‍നാളിൽ നീ മരിക്കും.
{{verse|18}}അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ഏകനായിരിക്കുന്നതുമനുഷ്യൻഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍അവന്നുഞാൻഅവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
{{verse|19}}യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടുനിർമ്മിച്ചിട്ടു മനുഷ്യന്‍അവെക്കുമനുഷ്യൻഅവെക്കു എന്തു പേരിടുമെന്നു കാണ്മാന്‍അവന്‍റെകാണ്മാൻഅവൻറെ മുമ്പില്‍മുമ്പിൽ വരുത്തി; സകല ജീവജന്തുക്കള്‍ക്കുംജീവജന്തുക്കൾക്കും മനുഷ്യന്‍ഇട്ടതുമനുഷ്യൻഇട്ടതു അവെക്കു പേരായി;
{{verse|20}}മനുഷ്യന്‍എല്ലാമനുഷ്യൻഎല്ലാ കന്നുകാലികള്‍ക്കുംകന്നുകാലികൾക്കും ആകാശത്തിലെ പറവകള്‍ക്കുംപറവകൾക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കുംകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
{{verse|21}}ആകയാല്‍ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ഉറങ്ങിയപ്പോള്‍അവൻഉറങ്ങിയപ്പോൾ അവന്‍റെഅവൻറെ വാരിയെല്ലുകളില്‍വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
{{verse|22}}യഹോവയായ ദൈവം മനുഷ്യനില്‍നിന്നുമനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെമനുഷ്യൻറെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
{{verse|23}}അപ്പോള്‍അപ്പോൾ മനുഷ്യന്‍മനുഷ്യൻ; ഇതു ഇപ്പോള്‍ഇപ്പോൾ എന്‍റെഎൻറെ അസ്ഥിയില്‍അസ്ഥിയിൽ നിന്നു അസ്ഥിയും എന്‍റെഎൻറെ മാംസത്തില്‍നിന്നുമാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നുനരനിൽനിന്നു എടുത്തിരിക്കയാല്‍എടുത്തിരിക്കയാൽ ഇവള്‍ക്കുഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
{{verse|24}}അതുകൊണ്ടു പുരുഷന്‍അപ്പനെയുംപുരുഷൻഅപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍അവർ ഏക ദേഹമായി തീരും.
{{verse|25}}മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കുഅവർക്കു നാണം തോന്നിയില്ലതാനും.
 
{{Navi|