}}
{{verse|1}}അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തിനിർത്തി.
{{verse|2}}അവന്‍അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തിനിർത്തി.
{{verse|3}}അവന്‍അവൻ അവര്‍ക്കുംഅവർക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
{{verse|4}}ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
{{verse|5}}പിന്നെ അവന്‍അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവര്‍ഇവർ ആര്‍ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍മക്കൾ എന്നു അവന്‍അവൻ പറഞ്ഞു.
{{verse|6}}അപ്പോള്‍അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;
{{verse|7}}ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
{{verse|8}}ഞാന്‍ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍അവൻ പറഞ്ഞു.
{{verse|9}}അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
{{verse|10}}അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാന്‍ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;
{{verse|11}}ഞാന്‍ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചുനിർബ്ബന്ധിച്ചു; അങ്ങനെ അവന്‍അവൻ അതു വാങ്ങി.
{{verse|12}}പിന്നെ അവന്‍അവൻ : നാം പ്രയാണംചെയ്തു പോക; ഞാന്‍ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.
{{verse|13}}അതിന്നു അവന്‍അവൻ അവനോടു: കുട്ടികള്‍കുട്ടികൾ നന്നാ ഇളയവര്‍ഇളയവർ എന്നും കുറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനന്‍യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഔടിച്ചാല്‍ഔടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.
{{verse|14}}യജമാനന്‍യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ഞാൻ സാവധാനത്തില്‍സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരില്‍സേയീരിൽ യജമാനന്റെ അടുക്കല്‍അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു.
{{verse|15}}എന്റെ ആളുകളില്‍ആളുകളിൽ ചിലരെ ഞാന്‍ഞാൻ നിന്റെ അടുക്കല്‍അടുക്കൽ നിര്‍ത്തട്ടെനിർത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാല്‍കൃപയുണ്ടായാൽ മതി എന്നു അവന്‍അവൻ പറഞ്ഞു.
{{verse|16}}അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.
{{verse|17}}യാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതു കൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേര്‍പേർ പറയുന്നു.
{{verse|18}}യാക്കോബ് പദ്ദന്‍പദ്ദൻ -അരാമില്‍നിന്നുഅരാമിൽനിന്നു വന്നശേഷം കനാന്‍കനാൻ ദേശത്തിലെ ശേഖേംപട്ടണത്തില്‍ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.
{{verse|19}}താന്‍താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.
{{verse|20}}അവിടെ അവന്‍അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏല്‍ഏൽ-എലോഹേ-യിസ്രായേല്‍യിസ്രായേൽ എന്നു പേര്‍പേർ ഇട്ടു.
{{Navi|
|