"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 48" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1 }}അനന്തരം യോസേഫിന്നു: നിന്റെ അപ്പന്‍അപ്പൻ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനംവർത്തമാനം വന്നു; ഉടനെ അവന്‍അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:
 
{{verse|2}} നിന്റെ മകന്‍മകൻ യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള്‍അപ്പോൾ യിസ്രായേല്‍യിസ്രായേൽ തന്നെത്താന്‍തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേല്‍കട്ടിലിന്മേൽ ഇരുന്നു.
 
{{verse|3}} യാക്കോബ് യോസേഫിനോടു പറഞ്ഞതു: സര്‍വ്വശക്തിയുള്ളസർവ്വശക്തിയുള്ള ദൈവം കനാന്‍കനാൻ ദേശത്തിലെ ലൂസ്സില്‍വെച്ചുലൂസ്സിൽവെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,
 
{{verse|4}} എന്നോടു: ഞാന്‍ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
 
{{verse|5}} മിസ്രയീമില്‍മിസ്രയീമിൽ നിന്റെ അടുക്കല്‍അടുക്കൽ ഞാന്‍ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര്‍എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര്‍അവർ എനിക്കുള്ളവരായിരിക്കട്ടെ.
 
{{verse|6}} ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര്‍അവർ തങ്ങളുടെ അവകാശത്തില്‍അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിന്‍പേരിൻ പ്രകാരം വിളിക്കപ്പെടട്ടെ.
 
{{verse|7}} ഞാന്‍ഞാൻ പദ്ദനില്‍നിന്നുപദ്ദനിൽനിന്നു വരുമ്പോള്‍വരുമ്പോൾ, കനാന്‍കനാൻ ദേശത്തു എഫ്രാത്തില്‍എഫ്രാത്തിൽ എത്തുവാന്‍എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോള്‍മാത്രമുള്ളപ്പോൾ വഴിയില്‍വെച്ചുവഴിയിൽവെച്ചു റാഹേല്‍റാഹേൽ മരിച്ചു; ഞാന്‍ഞാൻ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
 
{{verse|8}} യിസ്രായേല്‍യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോള്‍കണ്ടുപ്പോൾ: ഇവര്‍ഇവർ ആരെന്നു ചോദിച്ചു.
 
{{verse|9}} ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരിക; ഞാന്‍ഞാൻ അവരെ അനുഗ്രഹിക്കും എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|10}} എന്നാല്‍എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന്‍കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നപ്പോള്‍കൊണ്ടുചെന്നപ്പോൾ അവന്‍അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
 
{{verse|11}} യിസ്രായേല്‍യിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാന്‍ഞാൻ വിചാരിച്ചിരുന്നില്ല; എന്നാല്‍എന്നാൽ നിന്റെ സന്തതിയെയും കാണ്മാന്‍കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
 
{{verse|12}} യോസേഫ് അവരെ അവന്റെ മുഴങ്കാലുകള്‍ക്കിടയില്‍മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.
 
{{verse|13}} പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈകൂ നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈകൂ നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നു.
 
{{verse|14}} യിസ്രായേല്‍യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
 
{{verse|15}} പിന്നെ അവന്‍അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ഞാൻ ജനിച്ച നാള്‍മുതല്‍നാൾമുതൽ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്നപുലർത്തിയിരിക്കുന്ന ദൈവം,
 
{{verse|16}} എന്നെ സകലദോഷങ്ങളില്‍നിന്നുംസകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതന്‍ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ഇവരിൽ നിലനിലക്കുമാറാകട്ടെ; അവര്‍അവർ ഭൂമിയില്‍ഭൂമിയിൽ കൂട്ടമായി വര്‍ദ്ധിക്കട്ടെവർദ്ധിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|17}} അപ്പന്‍അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയില്‍വെച്ചുതലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോള്‍കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്‍നിന്നുതലയിൽനിന്നു മനശ്ശെയുടെ തലയില്‍തലയിൽ മാറ്റിവെപ്പാന്‍മാറ്റിവെപ്പാൻ പിടിച്ചു.
 
{{verse|18}} യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍ആദ്യജാതൻ ; ഇവന്റെ തലയില്‍തലയിൽ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
 
{{verse|19}} എന്നാല്‍എന്നാൽ അവന്റെ അപ്പന്‍അപ്പൻ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ദ്ധിക്കുംവർദ്ധിക്കും; എങ്കിലും അനുജന്‍അനുജൻ അവനെക്കാള്‍അവനെക്കാൾ അധികം വര്‍ദ്ധിക്കുംവർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
 
{{verse|20}} അങ്ങനെ അവന്‍അവൻ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍യിസ്രായേല്യർ നിന്റെ പേര്‍പേർ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
 
{{verse|21}} യോസേഫിനോടു യിസ്രായേല്‍യിസ്രായേൽ പറഞ്ഞതു: ഇതാ, ഞാന്‍ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
 
{{verse|22}} എന്റെ വാളും വില്ലുംകൊണ്ടു ഞാന്‍ഞാൻ അമോര്‍യ്യരുടെഅമോർയ്യരുടെ കയ്യില്‍കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാന്‍ഞാൻ നിന്റെ സഹോദരന്മാരുടെ ഔഹരിയില്‍ഔഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
 
{{Navi|