"സത്യവേദപുസ്തകം/എബ്രായർ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എബ്രായര്‍/അദ്ധ്യായം 5
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Hebrews}}
{{Navi|
Prev=സത്യവേദപുസ്തകം/എബ്രായര്‍എബ്രായർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/എബ്രായര്‍എബ്രായർ/അദ്ധ്യായം 6|
}}
{{SVPM New Testament}}
 
{{verse|1}} മനുഷ്യരുടെ ഇടയില്‍നിന്നുഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായിപാപങ്ങൾക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍അർപ്പിപ്പാൻ ദൈവകാര്‍യ്യത്തില്‍ദൈവകാർയ്യത്തിൽ മനുഷ്യര്‍ക്കുംമനുഷ്യർക്കും വേണ്ടി നിയമിക്കപ്പെടുന്നു.
 
{{verse|2}} താനും ബലഹീനത പൂണ്ടവനാകയാല്‍പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍കാണിപ്പാൻ കഴിയുന്നവനും
 
{{verse|3}} ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനുംഅർപ്പിക്കേണ്ടിയവനും ആകുന്നു.
 
{{verse|4}} എന്നാല്‍എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
 
{{verse|5}} അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രന്‍പുത്രൻ ; ഇന്നു ഞാന്‍ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവന്‍അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
 
{{verse|6}} അങ്ങനെ മറ്റൊരേടത്തും: “നീ മല്‍ക്കീസേദെക്കിന്റെമൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍പുരോഹിതൻ ” എന്നു പറയുന്നു.
 
{{verse|7}} ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നുമരണത്തിൽനിന്നു രക്ഷിപ്പാന്‍രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
 
{{verse|8}} പുത്രന്‍പുത്രൻ എങ്കിലും താന്‍താൻ അനുഭവിച്ച കഷ്ടങ്ങളാല്‍കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി
 
{{verse|9}} തന്നെ അനുസരിക്കുന്ന ഏവര്‍ക്കുംഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നുകാരണഭൂതനായിത്തീർന്നു.
 
{{verse|10}} മല്‍ക്കീസേദെക്കിന്റെമൽക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതന്‍മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താല്‍ദൈവത്താൽ ലഭിച്ചുമിരിക്കുന്നു.
 
{{verse|11}} ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കുഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള്‍നിങ്ങൾ കേള്‍പ്പാന്‍കേൾപ്പാൻ മാന്ദ്യമുള്ളവരായി തീര്‍ന്നതുകൊണ്ടുതീർന്നതുകൊണ്ടു തെളിയിച്ചുതരുവാന്‍തെളിയിച്ചുതരുവാൻ വിഷമം.
 
{{verse|12}} കാലം നോക്കിയാല്‍നോക്കിയാൽ ഇപ്പോള്‍ഇപ്പോൾ ഉപദേഷ്ടാക്കന്മാര്‍ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന്‍ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്കുനിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
 
{{verse|13}} പാല്‍പാൽ കുടിക്കുന്നവന്‍കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തില്‍വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവന്‍അവൻ ശിശുവല്ലോ.
 
{{verse|14}} കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍തിരിച്ചറിവാൻ തഴക്കത്താല്‍തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേതികഞ്ഞവർക്കേ പറ്റുകയുള്ളു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/എബ്രായര്‍എബ്രായർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/എബ്രായര്‍എബ്രായർ/അദ്ധ്യായം 6|
}}