"സത്യവേദപുസ്തകം/ഗലാത്യർ/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Galatians}}
{{Navi|
Prev=സത്യവേദപുസ്തകം/ഗലാത്യര്‍ഗലാത്യർ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ഗലാത്യര്‍ഗലാത്യർ/അദ്ധ്യായം 3|
}}
{{SVPM New Testament}}
{{verse|1}} പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ഞാൻ ബര്‍ന്നബാസുമായിബർന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.
 
{{verse|2}} ഞാന്‍ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാന്‍ഞാൻ ഔടുന്നതോ ഔടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍വരാതിരിപ്പാൻ ഞാന്‍ഞാൻ ജാതികളുടെ ഇടയില്‍ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാല്‍വിശേഷാൽ പ്രമാണികളോടു വിവരിച്ചു.
 
{{verse|3}} എന്റെ കൂടെയുള്ള തീതൊസ് യവനന്‍യവനൻ എങ്കിലും പരിച്ഛേദന ഏല്പാന്‍ഏല്പാൻ അവനെ ആരും നിര്‍ബ്ബന്ധിച്ചില്ലനിർബ്ബന്ധിച്ചില്ല.
 
{{verse|4}} അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവര്‍അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവില്‍ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
 
{{verse|5}} സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്‍ക്കേണ്ടതിന്നുനിലനിൽക്കേണ്ടതിന്നു ഞങ്ങള്‍ഞങ്ങൾ അവര്‍ക്കുംഅവർക്കും ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
 
{{verse|6}} പ്രമാണികളായവരോ അവര്‍അവർ പണ്ടു എങ്ങനെയുള്ളവര്‍എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
 
{{verse|7}} നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്‍മ്മക്കാരുടെഅഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
 
{{verse|9}} ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ഞങ്ങൾ ജാതികളുടെ ഇടയിലും അവര്‍അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബര്‍ന്നബാസിന്നുംബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
 
{{verse|10}} ദരിദ്രരെ ഞങ്ങള്‍ഞങ്ങൾ ഔര്‍ത്തുകൊള്ളേണംഔർത്തുകൊള്ളേണം എന്നു മാത്രം അവര്‍അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാന്‍ചെയ്‍വാൻ ഞാന്‍ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.
 
{{verse|11}} എന്നാല്‍എന്നാൽ കേഫാവു അന്ത്യൊക്ക്യയില്‍അന്ത്യൊക്ക്യയിൽ വന്നാറെ അവനില്‍അവനിൽ കുറ്റം കാണുകയാല്‍കാണുകയാൽ ഞാന്‍ഞാൻ അഭിമുഖമായി അവനോടു എതിര്‍ത്തുനിന്നുഎതിർത്തുനിന്നു.
 
{{verse|12}} യാക്കോബിന്റെ അടുക്കല്‍അടുക്കൽ നിന്നു ചിലര്‍ചിലർ വരും മുമ്പെ അവന്‍അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍അവർ വന്നപ്പോഴോ അവന്‍അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍പിൻ വാങ്ങി പിരിഞ്ഞു നിന്നു.
 
{{verse|13}} ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസുംബർന്നബാസും അവരുടെ കപടത്താല്‍കപടത്താൽ തെറ്റിപ്പോവാന്‍തെറ്റിപ്പോവാൻ ഇടവന്നു.
 
{{verse|14}} അവര്‍അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ഞാൻ എല്ലാവരും കേള്‍ക്കെകേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍അനുസരിപ്പാൻ നിര്‍ബന്ധിക്കുന്നതുനിർബന്ധിക്കുന്നതു എന്തു?
 
{{verse|15}} നാം സ്വഭാവത്താല്‍സ്വഭാവത്താൽ ജാതികളില്‍നിന്നുള്ളജാതികളിൽനിന്നുള്ള പാപികളല്ല,
 
{{verse|16}} യെഹൂദന്മാരത്രെ; എന്നാല്‍എന്നാൽ യേശു ക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായ പ്രമാണത്തിന്റെ പ്രവൃത്തികളാല്‍പ്രവൃത്തികളാൽ മനുഷ്യന്‍മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ളതു വിശ്വാസത്താല്‍വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തു യേശുവില്‍യേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
 
{{verse|17}} എന്നാല്‍എന്നാൽ ക്രിസ്തുവില്‍ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയില്‍അന്വേഷിക്കയിൽ നാമും പാപികള്‍പാപികൾ എന്നു വരുന്നു എങ്കില്‍എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരന്‍ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല.
 
{{verse|18}} ഞാന്‍ഞാൻ പൊളിച്ചതു വീണ്ടും പണിതാല്‍പണിതാൽ ഞാന്‍ഞാൻ ലംഘനക്കാരന്‍ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
 
{{verse|19}} ഞാന്‍ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താല്‍ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു.
 
{{verse|20}} ഞാന്‍ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍എന്നിൽ ജീവിക്കുന്നു; ഇപ്പോള്‍ഇപ്പോൾ ഞാന്‍ഞാൻ ജഡത്തില്‍ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന്‍തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
 
{{verse|21}} ഞാന്‍ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കില്‍എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.
 
{{Navi|
Prev=സത്യവേദപുസ്തകം/ഗലാത്യര്‍ഗലാത്യർ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ഗലാത്യര്‍ഗലാത്യർ/അദ്ധ്യായം 3|
}}