"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 2|
}}
 
{{verse|1}} യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ: ഞങ്ങളില്‍ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍യുദ്ധംചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
 
{{verse|2}} യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ഞാൻ ദേശം അവന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
 
{{verse|3}} യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാന്‍യുദ്ധംചെയ്‍വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോന്‍ശിമെയോൻ അവനോടുകൂടെ പോയി.
 
{{verse|4}} അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവര്‍അവർ ബേസെക്കില്‍വെച്ചുബേസെക്കിൽവെച്ചു അവരില്‍അവരിൽ പതിനായിരംപോരെ സംഹരിച്ചു.
 
{{verse|5}} ബേസെക്കില്‍വെച്ചുബേസെക്കിൽവെച്ചു അവര്‍അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
 
{{verse|6}} എന്നാല്‍എന്നാൽ അദോനീ-ബേസെക്‍ബേസെൿ ഔടിപ്പോയി; അവര്‍അവർ അവനെ പിന്തുടര്‍ന്നുപിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരല്‍പെരുവിരൽ മുറിച്ചുകളഞ്ഞു.
 
{{verse|7}} കൈകാലുകളുടെ പെരുവിരല്‍പെരുവിരൽ മുറിച്ചു എഴുപതു രാജാക്കന്മാര്‍രാജാക്കന്മാർ എന്റെ മേശയിന്‍മേശയിൻ കീഴില്‍നിന്നുകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ബേസെൿ പറഞ്ഞു. അവര്‍അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍അവൻ മരിച്ചു.
 
{{verse|8}} യെഹൂദാമക്കള്‍യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
 
{{verse|9}} അതിന്റെ ശേഷം യെഹൂദാമക്കള്‍യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്നപാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പോയി.
 
{{verse|10}} യെഹൂദാ ഹെബ്രോനില്‍ഹെബ്രോനിൽ പാര്‍ത്തിരുന്നപാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്കിർയ്യത്ത്-അബ്ബാ എന്നു പേര്‍പേർ. അവര്‍അവർ ശേശായി, അഹിമാന്‍അഹിമാൻ , തല്‍മായിതൽമായി എന്നവരെ സംഹരിച്ചു.
 
{{verse|11}} അവിടെ നിന്നു അവര്‍അവർ ദെബീര്‍ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്‍യ്യത്ത്കിർയ്യത്ത്--സേഫെര്‍സേഫെർ എന്നു പേര്‍പേർ.
 
{{verse|12}} അപ്പോള്‍അപ്പോൾ കാലേബ്: കിര്‍യ്യത്ത്കിർയ്യത്ത്--സേഫെര്‍സേഫെർ ജയിച്ചടക്കുന്നവന്നു ഞാന്‍ഞാൻ എന്റെ മകള്‍മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
 
{{verse|13}} കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍മകൻ ഒത്നീയേല്‍ഒത്നീയേൽ അതു പിടിച്ചു; അവന്‍അവൻ തന്റെ മകള്‍മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
 
{{verse|14}} അവള്‍അവൾ വന്നപ്പോള്‍വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയല്‍വയൽ ചോദിപ്പാന്‍ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവള്‍അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
 
{{verse|15}} അവള്‍അവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കുഅവൾക്കു മലയിലും താഴ്വരയിലും നീരുറവുകള്‍നീരുറവുകൾ കൊടുത്തു.
 
{{verse|16}} മോശെയുടെ അളിയനായ കേന്യന്റെ മക്കള്‍മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തില്‍നിന്നുഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍അവർ ചെന്നു ജനത്തോടുകൂടെ പാര്‍ത്തുപാർത്തു.
 
{{verse|17}} പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവര്‍അവർ സെഫാത്തില്‍സെഫാത്തിൽ പാര്‍ത്തിരുന്നപാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോര്‍മ്മഹോർമ്മ എന്നു പേര്‍പേർ ഇട്ടു.
 
{{verse|18}} യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടുംഅതിർനാടും അസ്കലോനും അതിന്റെ അതിര്‍നാടുംഅതിർനാടും എക്രോനും അതിന്റെ അതിര്‍നാടുംഅതിർനാടും പിടിച്ചു.
 
{{verse|19}} യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവന്‍അവൻ മലനാടു കൈവശമാക്കി; എന്നാല്‍എന്നാൽ താഴ്വരയിലെ നിവാസികള്‍ക്കുനിവാസികൾക്കു ഇരിമ്പുരഥങ്ങള്‍ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാന്‍നീക്കിക്കളവാൻ കഴിഞ്ഞില്ല.
 
{{verse|20}} മോശെ കല്പിച്ചതുപോലെ അവര്‍അവർ കാലേബിന്നു ഹെബ്രോന്‍ഹെബ്രോൻ കൊടുത്തു; അവന്‍അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
 
{{verse|21}} ബെന്യാമീന്‍ബെന്യാമീൻ മക്കള്‍മക്കൾ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തിരുന്നപാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍യെബൂസ്യർ ഇന്നുവരെ ബെന്യാമീന്‍ബെന്യാമീൻ മക്കളോടു കൂടെ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തുവരുന്നുപാർത്തുവരുന്നു.
 
{{verse|22}} യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
 
{{verse|23}} യോസേഫിന്റെ ഗൃഹം ബേഥേല്‍ബേഥേൽ ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
 
{{verse|24}} പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തില്‍പട്ടണത്തിൽ കടപ്പാന്‍കടപ്പാൻ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
 
{{verse|25}} അവന്‍അവൻ പട്ടണത്തില്‍പട്ടണത്തിൽ കടപ്പാനുള്ള വഴി അവര്‍ക്കുംഅവർക്കും കാണിച്ചുകൊടുത്തു; അവര്‍അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകലകുടുംബത്തെയും വിട്ടയച്ചു;
 
{{verse|26}} അവന്‍അവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേര്‍പേർ.
 
{{verse|27}} മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെപാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കുംകനാന്യർക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ളപാർപ്പാനുള്ള താല്പര്യം സാധിച്ചു.
 
{{verse|28}} എന്നാല്‍എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍കൂടിയപ്പോൾ അവര്‍അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
 
{{verse|29}} എഫ്രയീം ഗേസെരില്‍ഗേസെരിൽ പാര്‍ത്തിരുന്നപാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍കനാന്യർ ഗേസെരില്‍ഗേസെരിൽ അവരുടെ ഇടയില്‍ഇടയിൽ പാര്‍ത്തുപാർത്തു.
 
{{verse|30}} സെബൂലൂന്‍സെബൂലൂൻ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെപാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍കനാന്യർ ഊഴിയവേലക്കാരായിത്തീര്‍ന്നുഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയില്‍ഇടയിൽ പാര്‍ത്തുപാർത്തു.
 
{{verse|31}} ആശേര്‍ആശേർ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലുംഹെൽബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെപാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
 
{{verse|32}} അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ആശേർയ്യർ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ഇടയിൽ പാര്‍ത്തുപാർത്തു.
 
{{verse|33}} നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാര്‍ത്തിരുന്നവരെപാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ഇടയിൽ പാര്‍ത്തുപാർത്തു; എന്നാല്‍എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികള്‍നിവാസികൾ അവര്‍ക്കുംഅവർക്കും ഊഴിയവേലക്കാരായിത്തിര്‍ന്നുഊഴിയവേലക്കാരായിത്തിർന്നു.
 
{{verse|34}} അമോര്‍യ്യര്‍അമോർയ്യർ ദാന്‍ദാൻ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
 
{{verse|35}} അങ്ങനെ അമേര്‍യ്യര്‍ക്കുംഅമേർയ്യർക്കും ഹര്‍ഹേരെസിലുംഹർഹേരെസിലും അയ്യാലോനിലും ശാല്‍ബീമിലുംശാൽബീമിലും പാര്‍പ്പാനുള്ളപാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോള്‍ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീര്‍ത്തുവേലക്കാരാക്കിത്തീർത്തു.
 
{{verse|36}} അമോര്‍യ്യരുടെഅമോർയ്യരുടെ അതിര്‍അതിർ അക്രബ്ബിംകയറ്റവും സേലയും മുതല്‍മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 2|
}}