"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Judges}}
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 18|
}}
 
{{verse|1}} എഫ്രയീംമലനാട്ടില്‍എഫ്രയീംമലനാട്ടിൽ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍പുരുഷൻ ഉണ്ടായിരുന്നു.
 
{{verse|2}} അവന്‍അവൻ തന്റെ അമ്മയോടു: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ഞാൻ കേള്‍ക്കെകേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍പക്കൽ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ എന്നു അവന്റെ അമ്മ പറഞ്ഞു.
 
{{verse|3}} അവന്‍അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാര്‍പ്പുപണിയുമായവാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ഞാന്‍ഞാൻ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്‍ന്നിരിക്കുന്നുനേർന്നിരിക്കുന്നു; ആകയാല്‍ആകയാൽ ഞാന്‍ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
 
{{verse|4}} അവന്‍അവൻ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില്‍കയ്യിൽ കൊടുത്തു; അവന്‍അവൻ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായവാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില്‍വീട്ടിൽ ഉണ്ടായിരുന്നു.
 
{{verse|5}} മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍അവൻ അവന്റെ പുരോഹിതനായ്തീര്‍ന്നുപുരോഹിതനായ്തീർന്നു.
 
{{verse|6}} അക്കാലത്തു യിസ്രായേലില്‍യിസ്രായേലിൽ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ഔരോരുത്തൻ ബോധിച്ചതു പോലെ നടന്നു.
 
{{verse|7}} യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നുയെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍അവൻ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേവന്നുപാർത്തവനുമത്രേ.
 
{{verse|8}} തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍പാർപ്പാൻ വേണ്ടി അവന്‍അവൻ യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില്‍പ്രയാണത്തിൽ എഫ്രയീംമലനാട്ടില്‍എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.
 
{{verse|9}} മീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ഞാൻ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നുബേത്ത്ളേഹെമിൽനിന്നു വരുന്ന ഒരു ലേവ്യന്‍ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാര്‍പ്പാന്‍പാർപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
 
{{verse|10}} മീഖാവു അവനോടു: നീ എന്നോടുകൂടെ പാര്‍ത്തുപാർത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ഞാൻ നിനക്കു ആണ്ടില്‍ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ലേവ്യൻ അകത്തു ചെന്നു.
 
{{verse|11}} അവനോടുകൂടെ പാര്‍പ്പാന്‍പാർപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില്‍സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീര്‍ന്നുആയ്തീർന്നു.
 
{{verse|12}} മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്‍ന്നുപുരോഹിതനായ്തീർന്നു മീഖാവിന്റെ വീട്ടില്‍വീട്ടിൽ പാര്‍ത്തുപാർത്തു.
 
{{verse|13}} ഒരു ലേവ്യന്‍ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാല്‍പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള്‍ഇപ്പോൾ തീര്‍ച്ചതന്നേതീർച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 18|
}}