"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Judges}}
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 21|
}}
 
{{verse|1}} അനന്തരം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാന്‍ദാൻ മുതല്‍മുതൽ ബേര്‍ബേർ--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍മിസ്പയിൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വന്നുകൂടി.
 
{{verse|2}} യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സര്‍വ്വജനത്തിന്റെയുംസർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തില്‍ജനസംഘത്തിൽ വന്നുനിന്നു--
 
{{verse|3}} യിസ്രായേല്‍യിസ്രായേൽ മക്കള്‍മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര്‍ബെന്യാമീന്യർ കേട്ടു--അപ്പോള്‍അപ്പോൾ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന്‍പറവിൻ എന്നു പറഞ്ഞതിന്നു
 
{{verse|4}} കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായഭർത്താവായ ലേവ്യന്‍ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന്‍ബെന്യാമീൻ ദേശത്തു ഗിബെയയില്‍ഗിബെയയിൽ രാപാര്‍പ്പാന്‍രാപാർപ്പാൻ ചെന്നു.
 
{{verse|5}} എന്നാറെ ഗിബെയാനിവാസികള്‍ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍അവർ ബലാല്‍ക്കാരംബലാൽക്കാരം ചെയ്തതിനാല്‍ചെയ്തതിനാൽ അവള്‍അവൾ മരിച്ചുപോയി.
 
{{verse|6}} അവര്‍അവർ യിസ്രായേലില്‍യിസ്രായേലിൽ ദുഷ്കര്‍മ്മവുംദുഷ്കർമ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടുപ്രവർത്തിച്ചതുകൊണ്ടു ഞാന്‍ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
 
{{verse|7}} നിങ്ങള്‍നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍പറവിൻ .
 
{{verse|8}} അപ്പോള്‍അപ്പോൾ സര്‍വ്വജനവുംസർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മില്‍നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
 
{{verse|9}} നാം ഇപ്പോള്‍ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം;
 
{{verse|10}} അവര്‍അവർ യിസ്രായേലില്‍യിസ്രായേലിൽ പ്രവര്‍ത്തിച്ചപ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ചെല്ലുമ്പോൾ അവര്‍ക്കുംഅവർക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ യിസ്രായേല്‍ഗോത്രങ്ങളില്‍യിസ്രായേൽഗോത്രങ്ങളിൽ നൂറ്റില്‍നൂറ്റിൽ പത്തുപേരെയും ആയിരത്തില്‍ആയിരത്തിൽ നൂറുപേരെയും പതിനായിരത്തില്‍പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
 
{{verse|11}} അങ്ങനെ യിസ്രായേല്യര്‍യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
 
{{verse|12}} പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍യിസ്രായേൽഗോത്രങ്ങൾ ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയില്‍ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
 
{{verse|13}} ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ഞങ്ങൾ കൊന്നു യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന്‍തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്‍മക്കളായയിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു
 
{{verse|14}} യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്‍നിന്നുപട്ടണങ്ങളിൽനിന്നു ഗിബെയയില്‍ഗിബെയയിൽ വന്നുകൂടി.
 
{{verse|15}} അന്നു ഗിബെയാനിവാസികളില്‍ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ നിന്നു വന്ന ബെന്യാമീന്യര്‍ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികള്‍ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.
 
{{verse|16}} ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര്‍വിരുതന്മാർ ഉണ്ടായിരുന്നു; അവര്‍അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര്‍കവിണക്കാർ ആയിരുന്നു.
 
{{verse|17}} ബെന്യാമീന്‍ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ആയുധപാണികൾ ആയിരുന്നു; അവര്‍അവർ എല്ലാവരും യോദ്ധാക്കള്‍യോദ്ധാക്കൾ തന്നേ.
 
{{verse|18}} അനന്തരം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാന്‍പടവെട്ടുവാൻ ഞങ്ങളില്‍ഞങ്ങളിൽ ആര്‍ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
 
{{verse|19}} അങ്ങനെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
 
{{verse|20}} യിസ്രായേല്യര്‍യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പുറപ്പെട്ടു ഗിബെയയില്‍ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
 
{{verse|21}} ബെന്യാമീന്യരോ ഗിബെയയില്‍നിന്നുഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരില്‍യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
 
{{verse|22}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.
 
{{verse|23}} അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
 
{{verse|24}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.
 
{{verse|25}} ബെന്യാമീന്യര്‍ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയില്‍നിന്നുഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍യിസ്രായേൽ മക്കളില്‍മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര്‍അവർ എല്ലാവരും യോദ്ധാക്കള്‍യോദ്ധാക്കൾ ആയിരുന്നു.
 
{{verse|26}} അപ്പോള്‍അപ്പോൾ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഒക്കെയും സര്‍വ്വജനവുംസർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്‍ത്തുഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചുഅർപ്പിച്ചു.
 
{{verse|27}} പിന്നെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
 
{{verse|28}} അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍തിരുസന്നിധിയിൽ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍അവർ ചോദിച്ചതിന്നു: ചെല്ലുവിന്‍ചെല്ലുവിൻ ; നാളെ ഞാന്‍ഞാൻ അവരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
 
{{verse|29}} അങ്ങനെ യിസ്രായേല്യര്‍യിസ്രായേല്യർ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
 
{{verse|30}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.
 
{{verse|31}} ബെന്യാമീന്യര്‍ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടിവയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചുപെരുവഴികളിൽവെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍യിസ്രായേലിൽ ഏകദേശം മുപ്പതുപേരെ കൊന്നു.
 
{{verse|32}} അവര്‍അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില്‍മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ബെന്യാമീന്യർ പറഞ്ഞു. യിസ്രായേല്‍മക്കളോയിസ്രായേൽമക്കളോ: നാം ഔടി അവരെ പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആകര്‍ഷിക്കആകർഷിക്ക എന്നു പറഞ്ഞിരുന്നു.
 
{{verse|33}} യിസ്രായേല്യര്‍യിസ്രായേല്യർ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍ബാൽ--താമാരില്‍താമാരിൽ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍തങ്ങൾ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
 
{{verse|34}} എല്ലായിസ്രായേലില്‍നിന്നുംഎല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര്‍പതിനായിരംപേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍അവർ അറിഞ്ഞില്ല.
 
{{verse|35}} യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍മുമ്പിൽ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ബെന്യമീന്യരില്‍ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍അവർ എല്ലാവരും ആയുധപാണികള്‍ആയുധപാണികൾ ആയിരുന്നു.
 
{{verse|36}} ഇങ്ങനെ ബെന്യാമീന്യര്‍ബെന്യാമീന്യർ തങ്ങള്‍തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാല്‍എന്നാൽ യിസ്രായേല്യര്‍യിസ്രായേല്യർ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കുംബെന്യാമീന്യർക്കും സ്ഥലം കൊടുത്തു.
 
{{verse|37}} ഉടനെ പതിയിരിപ്പുകാര്‍പതിയിരിപ്പുകാർ ഗിബെയയില്‍ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍പതിയിരിപ്പുകാർ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
 
{{verse|38}} പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍യിസ്രായേല്യർ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
 
{{verse|39}} യിസ്രായേല്യര്‍യിസ്രായേല്യർ പടയില്‍പടയിൽ പിന്‍പിൻ വാങ്ങിയപ്പോള്‍വാങ്ങിയപ്പോൾ ബെന്യാമീന്യര്‍ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍മുൻ കഴിഞ്ഞ പടയിലെപ്പോലെ അവര്‍അവർ നമ്മുടെ മുമ്പില്‍മുമ്പിൽ തോറ്റോടുന്നു എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|40}} എന്നാല്‍എന്നാൽ പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യര്‍ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
 
{{verse|41}} യിസ്രായേല്യര്‍യിസ്രായേല്യർ തിരിഞ്ഞപ്പോള്‍തിരിഞ്ഞപ്പോൾ ബെന്യാമീന്യര്‍ബെന്യാമീന്യർ തങ്ങള്‍ക്കുതങ്ങൾക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
 
{{verse|42}} അവര്‍അവർ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നുപിന്തുടർന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെപട്ടണങ്ങളിൽനിന്നുള്ളവരെ അവര്‍അവർ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
 
{{verse|43}} അവര്‍അവർ ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
 
{{verse|44}} അങ്ങനെ ബെന്യാമീന്യരില്‍ബെന്യാമീന്യരിൽ പതിനെണ്ണായിരംപേര്‍പതിനെണ്ണായിരംപേർ പട്ടുപോയി; അവര്‍അവർ എല്ലാവരും പരാക്രമശാലികള്‍പരാക്രമശാലികൾ ആയിരുന്നു.
 
{{verse|45}} അപ്പോള്‍അപ്പോൾ അവര്‍അവർ തിരിഞ്ഞു മരുഭൂമിയില്‍മരുഭൂമിയിൽ രിമ്മോന്‍രിമ്മോൻ പാറെക്കു ഔടി; അവരില്‍അവരിൽ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചുപെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നുപിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
 
{{verse|46}} അങ്ങനെ ബെന്യാമീന്യരില്‍ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ആയുധപാണികൾ അന്നു പട്ടുപോയി; അവര്‍അവർ എല്ലാവരും പരാക്രമശാലികള്‍പരാക്രമശാലികൾ തന്നേ.
 
{{verse|47}} എന്നാല്‍എന്നാൽ അറുനൂറുപേര്‍അറുനൂറുപേർ തിരിഞ്ഞു മരുഭൂമിയില്‍മരുഭൂമിയിൽ രിമ്മോന്‍രിമ്മോൻ പാറവരെ ഔടി, അവിടെ നാലു മാസം പാര്‍ത്തുപാർത്തു.
 
{{verse|48}} യിസ്രായേല്യര്‍യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഔരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു; അവര്‍അവർ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 21|
}}