"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Judges}}
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 6|
}}
 
{{verse|1}} അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} നായകന്മാര്‍നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍വാഴ്ത്തുവിൻ .
 
{{verse|3}} രാജാക്കന്മാരേ, കേള്‍പ്പിന്‍കേൾപ്പിൻ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ചെവിതരുവിൻ ; ഞാന്‍ഞാൻ പാടും യഹോവേക്കു ഞാന്‍ഞാൻ പാടും; യിസ്രായേലിന്‍യിസ്രായേലിൻ ദൈവമായ യഹോവേക്കു കീര്‍ത്തനംകീർത്തനം ചെയ്യും.
 
{{verse|4}} യഹോവേ, നീ സേയീരില്‍നിന്നുസേയീരിൽനിന്നു പുറപ്പെടുകയില്‍പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
 
{{verse|5}} യഹോവാസന്നിധിയില്‍യഹോവാസന്നിധിയിൽ മലകള്‍മലകൾ കുലുങ്ങി, യിസ്രായേലിന്‍യിസ്രായേലിൻ ദൈവമായ യഹോവേക്കു മുമ്പില്‍മുമ്പിൽ ആ സീനായി തന്നേ.
 
{{verse|6}} അനാത്തിന്‍അനാത്തിൻ പുത്രനാം ശംഗരിന്‍ശംഗരിൻ നാളിലും, യായേലിന്‍യായേലിൻ കാലത്തും പാതകള്‍പാതകൾ ശൂന്യമായി. വഴിപോക്കര്‍വഴിപോക്കർ വളഞ്ഞ വഴികളില്‍വഴികളിൽ നടന്നു.
 
{{verse|7}} ദെബോരയായ ഞാന്‍ഞാൻ എഴുന്നേലക്കുംവരെ, യിസ്രായേലില്‍യിസ്രായേലിൽ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍നായകന്മാർ യിസ്രായേലില്‍യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
 
{{verse|8}} അവര്‍അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
 
{{verse|9}} എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടുയിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍വാഴ്ത്തുവിൻ .
 
{{verse|10}} വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍പരവതാനികളിൽ ഇരിക്കുന്നവരേ, കാല്‍നടയായികാൽനടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍വർണ്ണിപ്പിൻ !
 
{{verse|11}} വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍നീർപ്പാത്തിക്കിടയിൽ അവിടെ അവര്‍അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ഗോപുരദ്വാരത്തിങ്കൽ ചെന്നു.
 
{{verse|12}} ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നുഉണർന്നു, പാട്ടുപാടുക. എഴുന്നേല്‍ക്കഎഴുന്നേൽക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
 
{{verse|13}} അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
 
{{verse|14}} എഫ്രയീമില്‍നിന്നുഎഫ്രയീമിൽനിന്നു അമാലേക്കില്‍അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ജനസമൂഹത്തിൽ മാഖീരില്‍നിന്നുമാഖീരിൽനിന്നു അധിപന്മാരും സെബൂലൂനില്‍നിന്നുസെബൂലൂനിൽനിന്നു നായകദണ്ഡധാരികളും വന്നു.
 
{{verse|15}} യിസ്സാഖാര്‍യിസ്സാഖാർ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ദെബോരയോടുകൂടെ യിസ്സാഖാര്‍യിസ്സാഖാർ എന്നപോലെ ബാരാക്കും താഴ്വരയില്‍താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെനീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍മനോനിർണ്ണയങ്ങൾ ഉണ്ടായി.
 
{{verse|16}} ആട്ടിന്‍ആട്ടിൻ കൂട്ടങ്ങള്‍ക്കരികെകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേള്‍പ്പാന്‍കേൾപ്പാൻ നീ തൊഴുത്തുകള്‍ക്കിടയില്‍തൊഴുത്തുകൾക്കിടയിൽ പാര്‍ക്കുംന്നതെന്തുപാർക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെനീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍മനോനിർണ്ണയങ്ങൾ ഉണ്ടായി.
 
{{verse|17}} ഗിലെയാദ് യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ പാര്‍ത്തുപാർത്തു. ദാന്‍ദാൻ കപ്പലുകള്‍ക്കരികെകപ്പലുകൾക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തുതുറമുഖങ്ങൾക്കകത്തു പാര്‍ത്തുകൊണ്ടിരുന്നുപാർത്തുകൊണ്ടിരുന്നു.
 
{{verse|18}} സെബൂലൂന്‍സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍പോർക്കളമേടുകളിൽ തന്നേ.
 
{{verse|19}} രാജാക്കന്മാര്‍രാജാക്കന്മാർ വന്നു പൊരുതു: താനാക്കില്‍വെച്ചുതാനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കുംവെള്ളിയങ്ങവർക്കും കൊള്ളയായില്ല.
 
{{verse|20}} ആകാശത്തുനിന്നു നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍സ്വഗതികളിൽ പൊരുതു.
 
{{verse|21}} കീശോന്‍കീശോൻ തോടു പുരാതനനദിയാം കീശോന്‍കീശോൻ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍എൻ മനമേ, നീ ബലത്തോടെ നടകൊള്‍കനടകൊൾക.
 
{{verse|22}} അന്നു വല്ഗിതത്താല്‍വല്ഗിതത്താൽ, ശൂരവല്ഗിതത്താല്‍ശൂരവല്ഗിതത്താൽ കുതിരകൂളമ്പുകള്‍കുതിരകൂളമ്പുകൾ ഘട്ടനം ചെയ്തു.
 
{{verse|23}} മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ശപിച്ചുകൊൾവിൻ , അതിന്‍അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ശപിപ്പിൻ എന്നു യഹോവാദൂതന്‍യഹോവാദൂതൻ അരുളിച്ചെയ്തു. അവര്‍അവർ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെശൂരന്മാർക്കെതിരെ യഹോവേക്കു തുണയായി തന്നേ.
 
{{verse|24}} കേന്യനാം ഹേബേരിന്‍ഹേബേരിൻ ഭാര്യയാം യായേലോ നാരീജനത്തില്‍നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍ലഭിച്ചവൾ, കൂടാരവാസിനീജനത്തില്‍കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍ലഭിച്ചവൾ.
 
{{verse|25}} തണ്ണീര്‍തണ്ണീർ അവന്‍അവൻ ചോദിച്ചു, പാല്‍പാൽ അവള്‍അവൾ കൊടുത്തു; രാജകീയപാത്രത്തില്‍രാജകീയപാത്രത്തിൽ അവള്‍അവൾ ക്ഷീരം കൊടുത്തു.
 
{{verse|26}} കുറ്റിയെടുപ്പാന്‍കുറ്റിയെടുപ്പാൻ അവള്‍അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തുതകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
 
{{verse|27}} അവളുടെ കാല്‍ക്കല്‍കാൽക്കൽ അവന്‍അവൻ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍കാൽക്കൽ അവന്‍അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍അവൻ ചത്തുകിടന്നു.
 
{{verse|28}} സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതു: അവന്റെ തേര്‍തേർ വരുവാന്‍വരുവാൻ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കുരഥചക്രങ്ങൾക്കു താമസം എന്തു?
 
{{verse|29}} ജ്ഞാനമേറിയ നായകിമാര്‍നായകിമാർ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചുആവർത്തിച്ചു:
 
{{verse|30}} കിട്ടിയ കൊള്ള അവര്‍അവർ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍പെണ്ണുങ്ങൾ, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
 
{{verse|31}} യഹോവേ, നിന്റെ ശത്രുക്കള്‍ശത്രുക്കൾ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
 
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 6|
}}