"സത്യവേദപുസ്തകം/ന്യായാധിപന്മാർ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Judges}}
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 9|
}}
 
{{verse|1}} എന്നാല്‍എന്നാൽ എഫ്രയീമ്യര്‍എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍യുദ്ധംചെയ്‍വാൻ പോയപ്പോള്‍പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
 
{{verse|2}} അതിന്നു അവന്‍അവൻ : നിങ്ങളോടു ഒത്തുനോക്കിയാല്‍ഒത്തുനോക്കിയാൽ ഞാന്‍ഞാൻ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?
 
{{verse|3}} നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ അവര്‍ക്കുംഅവർക്കും അവനോടുള്ള കോപം ശമിച്ചു.
 
{{verse|4}} അനന്തരം ഗിദെയോന്‍ഗിദെയോൻ യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍പിന്തുടരുവാൻ അക്കരെ കടന്നു.
 
{{verse|5}} അവന്‍അവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍അവർ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയുംസൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
 
{{verse|6}} നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയുംസൽമുന്നയുടെയും കൈകള്‍കൈകൾ നിന്റെ കക്ഷത്തില്‍കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ചോദിച്ചു.
 
{{verse|7}} അതിന്നു ഗിദെയോന്‍ഗിദെയോൻ : ആകട്ടെ; യഹോവ സേബഹിനെയും സല്‍മുന്നയെയുംസൽമുന്നയെയും എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചശേഷം ഞാന്‍ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
 
{{verse|8}} അവിടെനിന്നു അവന്‍അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളുംപെനൂവേൽനിവാസികളും പറഞ്ഞു.
 
{{verse|9}} അവന്‍അവൻ പെനൂവേല്‍നിവാസികളോടുപെനൂവേൽനിവാസികളോടു: ഞാന്‍ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
 
{{verse|10}} എന്നാല്‍എന്നാൽ സേബഹും സല്‍മുന്നയുംസൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍പേർ വീണുപോയിരുന്നു.
 
{{verse|11}} ഗിദെയോന്‍ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്നനിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
 
{{verse|12}} സേബഹും സല്‍മുന്നയുംസൽമുന്നയും ഔടിപ്പോയി; അവന്‍അവൻ അവരെ പിന്തുടര്‍ന്നുപിന്തുടർന്നു, സേബഹ് സല്‍മുന്നാസൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
 
{{verse|13}} അനന്തരം യോവാശിന്റെ മകനായ ഗിദെയോന്‍ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നുകയറ്റത്തിൽനിന്നു മടങ്ങിവരുമ്പോള്‍മടങ്ങിവരുമ്പോൾ
 
{{verse|14}} സുക്കോത്ത നിവാസികളില്‍നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍പേർ അവന്നു എഴുതിക്കൊടുത്തു.
 
{{verse|15}} അവന്‍അവൻ സുക്കോത്ത് നിവാസികളുടെ അടുക്കല്‍അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കുആളുകൾക്കു ഞങ്ങള്‍ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയുംസൽമുന്നയുടെയും കൈകള്‍കൈകൾ നിന്റെ കക്ഷത്തില്‍കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങള്‍നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയുംസൽമുന്നയും ഇതാ എന്നു പറഞ്ഞു.
 
{{verse|16}} അവന്‍അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
 
{{verse|17}} അവന്‍അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
 
{{verse|18}} പിന്നെ അവന്‍അവൻ സേബഹിനോടും സല്‍മുന്നയോടുംസൽമുന്നയോടും: നിങ്ങള്‍നിങ്ങൾ താബോരില്‍വെച്ചുതാബോരിൽവെച്ചു കൊന്ന പുരുഷന്മാര്‍പുരുഷന്മാർ എങ്ങനെയുള്ളവര്‍എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചേദിച്ചു. അവര്‍അവർ നിന്നെപ്പോലെ ഔരോരുത്തന്‍ഔരോരുത്തൻ രാജകുമാരന്നു തുല്യന്‍തുല്യൻ ആയിരുന്നു എന്നു അവര്‍അവർ ഉത്തരം പറഞ്ഞു.
 
{{verse|19}} അതിന്നു അവന്‍അവൻ : അവര്‍അവർ എന്റെ സഹോദരന്മാര്‍സഹോദരന്മാർ, എന്റെ അമ്മയുടെ മക്കള്‍മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കില്‍എങ്കിൽ, യഹോവയാണ, ഞാന്‍ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
 
{{verse|20}} പിന്നെ അവന്‍അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍എന്നാൽ അവന്‍അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍വാൾ ഊരാതെ നിന്നു.
 
{{verse|21}} അപ്പോള്‍അപ്പോൾ സേബഹും സല്‍മുന്നയുംസൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയുംസൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ചന്ദ്രക്കലകൾ എടുത്തു.
 
{{verse|22}} അനന്തരം യിസ്രായേല്യര്‍യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യില്‍കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കുഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
 
{{verse|23}} ഗിദെയോന്‍ഗിദെയോൻ അവരോടു: ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
 
{{verse|24}} പിന്നെ ഗിദെയോന്‍ഗിദെയോൻ അവരോടു: ഞാന്‍ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ കൊള്ളയില്‍കൊള്ളയിൽ കിട്ടിയ കടുക്കന്‍കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍അവർ യിശ്മായേല്യര്‍യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവര്‍ക്കുംഅവർക്കും പൊന്‍പൊൻ കടുക്കല്‍കടുക്കൽ ഉണ്ടായിരുന്നു.
 
{{verse|25}} ഞങ്ങള്‍ഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവര്‍അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍കൊള്ളയിൽ കിട്ടിയ കടുക്കന്‍കടുക്കൻ അതില്‍അതിൽ ഇട്ടു.
 
{{verse|26}} അവന്‍അവൻ ചോദിച്ചു വാങ്ങിയ പൊന്‍പൊൻ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
 
{{verse|27}} ഗിദെയോന്‍ഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നുതീർന്നു.
 
{{verse|28}} എന്നാല്‍എന്നാൽ മിദ്യാന്‍മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേല്‍യിസ്രായേൽ മക്കള്‍ക്കുമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
 
{{verse|29}} യോവാശിന്റെ മകനായ യെരുബ്ബാല്‍യെരുബ്ബാൽ തന്റെ വീട്ടില്‍വീട്ടിൽ ചെന്നു സുഖമായി പാര്‍ത്തുപാർത്തു.
 
{{verse|30}} ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നു.
 
{{verse|31}} ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍അബീമേലെൿ എന്നു അവന്‍അവൻ പേരിട്ടു.
 
{{verse|32}} യോവാശിന്റെ മകനായ ഗിദെയോന്‍ഗിദെയോൻ നല്ല വാര്‍ദ്ധക്യത്തില്‍വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ളഅബീയേസ്രിയർക്കുംള്ള ഒഫ്രയില്‍ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍കല്ലറയിൽ അടക്കംചെയ്തു.
 
{{verse|33}} ഗിദെയോന്‍ഗിദെയോൻ മരിച്ചശേഷം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെബാൽവിഗ്രഹങ്ങളുടെ അടുക്കല്‍അടുക്കൽ ചെന്നു ബാല്‍ബെരീത്തിനെബാൽബെരീത്തിനെ തങ്ങള്‍ക്കുതങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
 
{{verse|34}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍കയ്യിൽ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്‍ത്തില്ലഔർത്തില്ല.
 
{{verse|35}} ഗിദെയോന്‍ഗിദെയോൻ എന്ന യെരുബ്ബാല്‍യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
 
{{Navi|
Prev=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 9|
}}