"സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 32" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Exodus}} {{Navi| Prev=സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 31| Next=സത്യവേദപുസ്തകം/പു...
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} എന്നാല്‍എന്നാൽ മോശെ പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങിവരുവാന്‍ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോള്‍കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കല്‍അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പില്‍മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള്‍ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
 
{{verse|2}} അഹരോന്‍അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊന്‍പൊൻ കുണുകൂ പറിച്ചു എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
 
{{verse|3}} ജനം ഒക്കെയും തങ്ങളുടെ കാതില്‍കാതിൽ നിന്നു പൊന്‍പൊൻ കുണുകൂ പറിച്ചു അഹരോന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
 
{{verse|4}} അവന്‍അവൻ അതു അവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കിവാർത്തുണ്ടാക്കി. അപ്പോള്‍അപ്പോൾ അവര്‍അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.
 
{{verse|5}} അഹരോന്‍അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവേക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.
 
{{verse|6}} പിറ്റെന്നാള്‍പിറ്റെന്നാൾ അവര്‍അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചുഅർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍കളിപ്പാൻ എഴുന്നേറ്റു.
 
{{verse|7}} അപ്പോള്‍അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.
 
{{verse|8}} ഞാന്‍ഞാൻ അവരോടു കല്പിച്ച വഴി അവര്‍അവർ വേഗത്തില്‍വേഗത്തിൽ വിട്ടുമാറി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കിവാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.
 
{{verse|9}} ഞാന്‍ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
 
{{verse|10}} അതുകൊണ്ടു എന്റെ കോപം അവര്‍ക്കുംഅവർക്കും വിരോധമായി ജ്വലിച്ചു ഞാന്‍ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന്‍ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.
 
{{verse|11}} എന്നാല്‍എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
 
{{verse|12}} മലകളില്‍വെച്ചുമലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തില്‍നിന്നുഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവന്‍അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചുഅനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
 
{{verse|13}} നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഔര്‍ക്കേണമേഔർക്കേണമേ. ഞാന്‍ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയുംവർദ്ധിപ്പിക്കയും ഞാന്‍ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
 
{{verse|14}} അപ്പോള്‍അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്‍ത്ഥത്തെക്കുറിച്ചുഅനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.
 
{{verse|15}} മോശെ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യില്‍കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
 
{{verse|16}} പലക ദൈവത്തിന്റെ പണിയും പലകയില്‍പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
 
{{verse|17}} ജനം ആര്‍ത്തുവിളിക്കുന്നആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള്‍കേട്ടപ്പോൾ അവന്‍അവൻ മോശെയോടു: പാളയത്തില്‍പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
 
{{verse|18}} അതിന്നു അവന്‍അവൻ : ജയിച്ചു ആര്‍ക്കുംന്നവരുടെആർക്കുംന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ഞാൻ കേള്‍ക്കുന്നതുകേൾക്കുന്നതു എന്നു പറഞ്ഞു.
 
{{verse|19}} അവന്‍അവൻ പാളയത്തിന്നു സമീപിച്ചപ്പോള്‍സമീപിച്ചപ്പോൾ കാളകൂട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള്‍അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവന്‍അവൻ പലകകളെ കയ്യില്‍നിന്നുകയ്യിൽനിന്നു എറിഞ്ഞു പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
 
{{verse|20}} അവര്‍അവർ ഉണ്ടാക്കിയിരുന്ന കാളകൂട്ടിയെ അവന്‍അവൻ എടുത്തു തീയില്‍തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില്‍വെള്ളത്തിൽ വിതറി യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ കുടിപ്പിച്ചു.
 
{{verse|21}} മോശെ അഹരോനോടു: ഈ ജനത്തിന്മേല്‍ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാന്‍വരുത്തുവാൻ അവര്‍അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
 
{{verse|22}} അതിന്നു അഹരോന്‍അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
 
{{verse|23}} ഞങ്ങള്‍ക്കുഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള്‍ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവര്‍അവർ എന്നോടു പറഞ്ഞു.
 
{{verse|24}} ഞാന്‍ഞാൻ അവരോടു: പൊന്നുള്ളവര്‍പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര്‍അവർ അതു എന്റെ പക്കല്‍പക്കൽ തന്നു; ഞാന്‍ഞാൻ അതു തീയില്‍തീയിൽ ഇട്ടു ഈ കാളകൂട്ടി പുറത്തു വന്നു.
 
{{verse|25}} അവരുടെ വിരോധികള്‍ക്കുവിരോധികൾക്കു മുമ്പാകെ അവര്‍അവർ ഹാസ്യമാകത്തക്കവണ്ണം അഹരോന്‍അഹരോൻ അവരെ അഴിച്ചുവിട്ടു കളകയാല്‍കളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ നിന്നുകൊണ്ടു:
 
{{verse|26}} യഹോവയുടെ പക്ഷത്തില്‍പക്ഷത്തിൽ ഉള്ളവന്‍ഉള്ളവൻ എന്റെ അടുക്കല്‍അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ലേവ്യർ എല്ലാവരും അവന്റെ അടുക്കല്‍അടുക്കൽ വന്നുകൂടി.
 
{{verse|27}} അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ വാള്‍വാൾ അരെക്കു കെട്ടി പാളയത്തില്‍കൂടിപാളയത്തിൽകൂടി വാതില്‍തോറുംവാതിൽതോറും കടന്നു ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിന്‍കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
 
{{verse|28}} ലേവ്യര്‍ലേവ്യർ മോശെ പറഞ്ഞതു പോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേര്‍പേർ വീണു.
 
{{verse|29}} യഹോവ ഇന്നു നിങ്ങള്‍ക്കുനിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ ഇന്നു ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവേക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിന്‍ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു.
 
{{verse|30}} പിറ്റെന്നാള്‍പിറ്റെന്നാൾ മോശെ: നിങ്ങള്‍നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ഇപ്പോൾ ഞാന്‍ഞാൻ യഹോവയുടെ അടുക്കല്‍അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു.
 
{{verse|31}} അങ്ങനെ മോശെ യഹോവയുടെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്‍ക്കുതങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
 
{{verse|32}} എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നുപുസ്തകത്തിൽനിന്നു എന്റെ പേര്‍പേർ മായിച്ചുകളയേണമേ.
 
{{verse|33}} യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേര്‍പേർ ഞാന്‍ഞാൻ എന്റെ പുസ്തകത്തില്‍നിന്നുപുസ്തകത്തിൽനിന്നു മായിച്ചുകളയും.
 
{{verse|34}} ആകയാല്‍ആകയാൽ നീ പോയി ഞാന്‍ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന്‍ദൂതൻ നിന്റെ മുമ്പില്‍മുമ്പിൽ നടക്കും. എന്നാല്‍എന്നാൽ എന്റെ സന്ദര്‍ശനദിവസത്തില്‍സന്ദർശനദിവസത്തിൽ ഞാന്‍ഞാൻ അവരുടെ പാപം അവരുടെമേല്‍അവരുടെമേൽ സന്ദര്‍ശിക്കുംസന്ദർശിക്കും എന്നു അരുളിച്ചെയ്തു.
 
{{verse|35}} അഹരോന്‍അഹരോൻ ഉണ്ടാക്കിയ കാളകൂട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.