}}
{{verse|1}} അനന്തരം മോശെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങള്‍നിങ്ങൾ ചെയ്‍വാന്‍ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങള്‍വചനങ്ങൾ ആവിതു:
{{verse|2}} ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
{{verse|3}} ശബ്ബത്ത നാളില്‍നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളില്‍വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.
{{verse|4}} മോശെ പിന്നെയും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയോടുംസർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|5}} നിങ്ങളുടെ ഇടയില്‍ഇടയിൽ നിന്നു യഹോവേക്കു ഒരു വഴിപാടു എടുപ്പിന്‍എടുപ്പിൻ . നല്ല മനസ്സുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
{{verse|6}} പൊന്നു, വെള്ളി, താമ്രം, നീലനൂല്‍നീലനൂൽ, ധൂമ്രനൂല്‍ധൂമ്രനൂൽ, ചുവപ്പുനൂല്‍ചുവപ്പുനൂൽ, പഞ്ഞിനൂല്‍പഞ്ഞിനൂൽ, കോലാട്ടുരോമം,
{{verse|7}} ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ആട്ടുകൊറ്റന്തോൽ തഹശൂതോല്‍തഹശൂതോൽ, ഖദിരമരം,
{{verse|8}} വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗംസുഗന്ധവർഗ്ഗം,
{{verse|9}} ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
{{verse|10}} നിങ്ങളില്‍നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.
{{verse|11}} തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍കൊളുത്തുകൾ, പലകകള്‍പലകകൾ, അന്താഴങ്ങള്‍അന്താഴങ്ങൾ
{{verse|12}} തൂണുകള്‍തൂണുകൾ, ചുവടുകള്‍ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകള്‍തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
{{verse|13}} മേശ, അതിന്റെ തണ്ടുകള്‍തണ്ടുകൾ, ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,
{{verse|14}} വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍ഉപകരണങ്ങൾ, അതിന്റെ ദീപങ്ങള്‍ദീപങ്ങൾ, വിളക്കിന്നു എണ്ണ,
{{verse|15}} ധൂപപീഠം, അതിന്റെ തണ്ടുകള്‍തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗംസുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
{{verse|16}} ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകള്‍തണ്ടുകൾ, അതിന്റെ ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാല്‍കാൽ,
{{verse|17}} പ്രാകാരത്തിന്റെ മറശ്ശീലകള്‍മറശ്ശീലകൾ, അതിന്റെ തൂണുകള്‍തൂണുകൾ, ചുവടുകള്‍ചുവടുകൾ, പ്രാകാര വാതിലിന്റെ മറ,
{{verse|18}} തിരുനിവാസത്തിന്റെ കുറ്റികള്‍കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികള്‍കുറ്റികൾ,
{{verse|19}} അവയുടെ കയറുകള്‍കയറുകൾ, വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ചെയ്‍വാൻ വിശേഷവസ്ത്രങ്ങള്‍വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍വസ്ത്രങ്ങൾ എന്നിവ തന്നേ.
{{verse|20}} അപ്പോള്‍അപ്പോൾ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയുംസർവ്വസഭയും മോശെയുടെ മുമ്പില്‍മുമ്പിൽ നിന്നു പുറപ്പെട്ടു.
{{verse|21}} ഹൃദയത്തില്‍ഹൃദയത്തിൽ ഉത്സാഹവും മനസ്സില്‍മനസ്സിൽ താല്പര്യവും തോന്നിയവന്‍തോന്നിയവൻ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കുംവിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.
{{verse|22}} പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവേക്കു പൊന്‍പൊൻ വഴിപാടു കൊടുപ്പാന്‍കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
{{verse|23}} നീലനൂല്‍നീലനൂൽ, ധൂമ്രനൂല്‍ധൂമ്രനൂൽ, ചുവപ്പുനൂല്‍ചുവപ്പുനൂൽ, പഞ്ഞിനൂല്‍പഞ്ഞിനൂൽ, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ആട്ടുകൊറ്റന്തോൽ, തഹശൂതോല്‍തഹശൂതോൽ എന്നിവ കൈവശമുള്ളവര്‍കൈവശമുള്ളവർ അതു കൊണ്ടു വന്നു.
{{verse|24}} വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
{{verse|25}} സാമര്‍ത്ഥ്യമുള്ളസാമർത്ഥ്യമുള്ള സ്ത്രീകള്‍സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
{{verse|26}} സാമര്‍ത്ഥ്യത്താല്‍സാമർത്ഥ്യത്താൽ ഹൃദയത്തില്‍ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകള്‍സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
{{verse|27}} പ്രമാണികള്‍പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
{{verse|28}} വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവുംപരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.
{{verse|29}} മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.
{{verse|30}} എന്നാല്‍എന്നാൽ മോശെ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിന്‍നോക്കുവിൻ ; യഹോവ യെഹൂദാ ഗോത്രത്തില്‍ഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍മകൻ ബെസലേലിനെ പേര്‍ചൊല്ലിപേർചൊല്ലി വിളിച്ചിരിക്കുന്നു.
{{verse|31}} കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും
{{verse|32}} രത്നം വെട്ടി പതിപ്പാനും മരത്തില്‍മരത്തിൽ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും
{{verse|33}} അവന്‍അവൻ ദിവ്യാത്മാവിനാല്‍ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവുംകൊണ്ടുസാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
{{verse|34}} അവന്റെ മനസ്സിലും ദാന്‍ദാൻ ഗോത്രത്തില്‍ഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍പഠിപ്പിപ്പാൻ അവന്‍അവൻ തോന്നിച്ചിരിക്കുന്നു.
{{verse|35}} കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്‍നീലനൂൽ, ധൂമ്രനൂല്‍ധൂമ്രനൂൽ, ചുവപ്പുനൂല്‍ചുവപ്പുനൂൽ, പഞ്ഞിനൂല്‍പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്റെയുംതയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍കൌശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ചെയ്‍വാൻ അവന്‍അവൻ അവരെ മനസ്സില്‍മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
{{Navi|
|