}}
{{verse|1}} യഹോവ മോശെയോടു: ഞാന്‍ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവന്‍അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഔടിച്ചുകളയും എന്നു അരുളിച്ചെയ്തു.
{{verse|2}} ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ: ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|3}} ഞാന്‍ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ളസർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍എന്നാൽ യഹോവ എന്ന നാമത്തില്‍നാമത്തിൽ ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വെളിപ്പെട്ടില്ല.
{{verse|4}} അവര്‍അവർ പരദേശികളായി പാര്‍ത്തപാർത്ത കനാന്‍കനാൻ ദേശം അവര്‍ക്കുംഅവർക്കും കൊടുക്കുമെന്നു ഞാന്‍ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
{{verse|5}} മിസ്രയീമ്യര്‍മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഞരക്കം ഞാന്‍ഞാൻ കേട്ടു എന്റെ നിയമം ഔര്‍ത്തുമിരിക്കുന്നുഔർത്തുമിരിക്കുന്നു.
{{verse|6}} അതുകൊണ്ടു നീ യിസ്രായേല്‍യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഞാന്‍ഞാൻ യഹോവ ആകുന്നു; ഞാന്‍ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നുഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍അടിമയിൽ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടുംമഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
{{verse|7}} ഞാന്‍ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയുംജനമാക്കിക്കൊൾകയും ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നുഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ഞാൻ ആകുന്നു എന്നു നിങ്ങള്‍നിങ്ങൾ അറിയും.
{{verse|8}} ഞാന്‍ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നലകുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങള്‍ക്കുനിങ്ങൾക്കു അവകാശമായി തരും.
{{verse|9}} ഞാന്‍ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞു: എന്നാല്‍എന്നാൽ അവര്‍അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
{{verse|10}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|11}} നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
{{verse|12}} അതിന്നു മോശെ: യിസ്രായേല്‍യിസ്രായേൽ മക്കള്‍മക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ഫറവോൻ എങ്ങനെ കേള്‍ക്കുംകേൾക്കും? ഞാന്‍ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പറഞ്ഞു.
{{verse|13}} അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീം രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
{{verse|14}} അവരുടെ കുടുംബത്തലവന്മാര്‍കുടുംബത്തലവന്മാർ ആരെന്നാല്‍ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍പുത്രന്മാർ: ഹനോക്, ഫല്ലൂ ഹെസ്രോന്‍ഹെസ്രോൻ , കര്‍മ്മികർമ്മി; ഇവ രൂബേന്റെ കുലങ്ങള്‍കുലങ്ങൾ.
{{verse|15}} ശിമെയോന്റെ പുത്രന്മാര്‍പുത്രന്മാർ: യെമൂവേല്‍യെമൂവേൽ, യാമീന്‍യാമീൻ , ഔഹദ്, യാഖീന്‍യാഖീൻ , സോഹര്‍സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌല്‍ശൌൽ; ഇവ ശിമെയോന്റെ കുലങ്ങള്‍കുലങ്ങൾ.
{{verse|16}} വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍പേരുകൾ ഇവ: ഗേര്‍ശോന്‍ഗേർശോൻ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
{{verse|17}} ഗേര്‍ശോന്റെഗേർശോന്റെ പുത്രന്മാര്‍പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
{{verse|18}} കഹാത്തിന്റെ പുത്രന്മാര്‍പുത്രന്മാർ: അമ്രാം, യിസ്ഹാര്‍യിസ്ഹാർ, ഹെബ്രോന്‍ഹെബ്രോൻ , ഉസ്സീയേല്‍ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
{{verse|19}} മെരാരിയുടെ പുത്രന്മാര്‍പുത്രന്മാർ; മഹ്ളി, മൂശി, ഇവര്‍ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍കുലങ്ങൾ ആകുന്നു.
{{verse|20}} അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
{{verse|21}} യിസ്ഹാരിന്റെ പുത്രന്മാര്‍പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
{{verse|22}} ഉസ്സീയേലിന്റെ പുത്രന്മാര്‍പുത്രന്മാർ: മീശായേല്‍മീശായേൽ, എല്‍സാഫാന്‍എൽസാഫാൻ , സിത്രി.
{{verse|23}} അഹരോന്‍അഹരോൻ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാര്‍എലെയാസാർ, ഈഥാമാര്‍ഈഥാമാർ എന്നിവരെ പ്രസവിച്ചു.
{{verse|24}} കോരഹിന്റെ പുത്രന്മാര്‍പുത്രന്മാർ, അസ്സൂര്‍അസ്സൂർ, എല്‍ക്കാനാഎൽക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍കോരഹ്യകുലങ്ങൾ.
{{verse|25}} അഹരോന്റെ മകനായ എലെയാസാര്‍എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരില്‍പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
{{verse|26}} നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ഇവർ തന്നേ.
{{verse|27}} യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാന്‍പുറപ്പെടുവിപ്പാൻ മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര്‍സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
{{verse|28}} യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളില്‍നാളിൽ: ഞാന്‍ഞാൻ യഹോവ ആകുന്നു;
{{verse|29}} ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
{{verse|30}} അതിന്നു മോശെ: ഞാന്‍ഞാൻ വാഗൈ്വഭവമില്ലാത്തവന്‍വാഗൈ്വഭവമില്ലാത്തവൻ ; ഫറവോന്‍ഫറവോൻ എന്റെ വാക്കു എങ്ങനെ കേള്‍ക്കുംകേൾക്കും എന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പറഞ്ഞു
{{Navi|
|