"സത്യവേദപുസ്തകം/മലാഖി/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലാഖി/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍നിങ്ങൾ അന്വേഷിക്കുന്ന കര്‍ത്താവുംകർത്താവും നിങ്ങള്‍നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|2}} എന്നാല്‍എന്നാൽ അവന്‍അവൻ വരുന്ന ദിവസത്തെ ആര്‍ക്കുംആർക്കും സഹിക്കാം? അവന്‍അവൻ പ്രത്യക്ഷനാകുമ്പോള്‍പ്രത്യക്ഷനാകുമ്പോൾ ആര്‍ആർ നിലനിലക്കും? അവന്‍അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
 
{{verse|3}} അവന്‍അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കുംനിർമ്മലീകരിക്കും; അങ്ങനെ അവര്‍അവർ നീതിയില്‍നീതിയിൽ യഹോവേക്കു വഴിപാടു അര്‍പ്പിക്കുംഅർപ്പിക്കും.
 
{{verse|4}} അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവേക്കു പ്രസാദകരമായിരിക്കും.
 
{{verse|5}} ഞാന്‍ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ഞാൻ ക്ഷുദ്രക്കാര്‍ക്കുംക്ഷുദ്രക്കാർക്കും വ്യഭിചാരികള്‍ക്കുംവ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കുംചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തില്‍കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കുംപീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കുംമറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|6}} യഹോവയായ ഞാന്‍ഞാൻ മാറാത്തവന്‍മാറാത്തവൻ ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള്‍നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.
 
{{verse|7}} നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍കാലംമുതൽ നിങ്ങള്‍നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍മടങ്ങിവരുവിൻ ; ഞാന്‍ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ: ഏതില്‍ഏതിൽ ഞങ്ങള്‍ഞങ്ങൾ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
 
{{verse|8}} മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ: ഏതില്‍ഏതിൽ ഞങ്ങള്‍ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
 
{{verse|9}} നിങ്ങള്‍നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍നിങ്ങൾ ശാപഗ്രസ്തരാകുന്നു.
 
{{verse|10}} എന്റെ ആലയത്തില്‍ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ . ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍നിങ്ങൾ ഇതിനാല്‍ഇതിനാൽ എന്നെ പരീക്ഷിപ്പിന്‍പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|11}} ഞാന്‍ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|12}} നിങ്ങള്‍നിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാല്‍ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|13}} നിങ്ങളുടെ വാക്കുകള്‍വാക്കുകൾ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ: ഞങ്ങള്‍ഞങ്ങൾ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.
 
{{verse|14}} യഹോവേക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്‍ത്ഥംവ്യർത്ഥം; ഞങ്ങള്‍ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?
 
{{verse|15}} ആകയാല്‍ആകയാൽ ഞങ്ങള്‍ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ദുഷ്പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍നിങ്ങൾ പറയുന്നു.
 
{{verse|16}} യഹോവാഭക്തന്മാര്‍യഹോവാഭക്തന്മാർ അന്നു തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കുംയഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കുംസ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയില്‍സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
 
{{verse|17}} ഞാന്‍ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ദിവസത്തിൽ അവന്‍അവൻ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന്‍മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ഞാൻ അവരെ ആദരിക്കും.
 
{{verse|18}} അപ്പോള്‍അപ്പോൾ നിങ്ങള്‍നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/മലാഖി/അദ്ധ്യായം_3" എന്ന താളിൽനിന്ന് ശേഖരിച്ചത്