"സത്യവേദപുസ്തകം/മീഖാ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മീഖാ/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ പറഞ്ഞതു: യാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍കേൾപ്പിൻ ! ന്യായം അറിയുന്നതു നിങ്ങള്‍ക്കുനിങ്ങൾക്കു വിഹിതമല്ലയോ?
 
{{verse|2}} നിങ്ങള്‍നിങ്ങൾ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍നിങ്ങൾ ത്വകൂ അവരുടെ മേല്‍നിന്നുംമേൽനിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നുംഅസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.
 
{{verse|3}} നിങ്ങള്‍നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍മേൽ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍കലത്തിൽ ഇടുവാന്‍ഇടുവാൻ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
 
{{verse|4}} അന്നു അവര്‍അവർ യഹോവയോടു നിലവിളിക്കും; എന്നാല്‍എന്നാൽ അവന്‍അവൻ അവര്‍ക്കുംഅവർക്കും ഉത്തരം അരുളുകയില്ല; അവര്‍അവർ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍അവൻ ആ കാലത്തു തന്റെ മുഖം അവര്‍ക്കുംഅവർക്കും മറെക്കും.
 
{{verse|5}} എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന്‍കടിപ്പാൻ വല്ലതും ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായില്‍വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
 
{{verse|6}} അതുകൊണ്ടു നിങ്ങള്‍ക്കുനിങ്ങൾക്കു ദര്‍ശനമില്ലാത്തദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കുംപ്രവാചകന്മാർക്കും സൂര്യന്‍സൂര്യൻ അസ്തമിക്കയും പകല്‍പകൽ ഇരുണ്ടുപോകയും ചെയ്യും.
 
{{verse|7}} അപ്പോള്‍അപ്പോൾ ദര്‍ശകന്മാര്‍ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍പറയുന്നവർ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര്‍അവർ ഒക്കെയും വായ് പൊത്തും.
 
{{verse|8}} എങ്കിലും ഞാന്‍ഞാൻ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
 
{{verse|9}} ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍കേൾപ്പിൻ .
 
{{verse|10}} അവര്‍അവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
 
{{verse|11}} അതിലെ തലവന്മാര്‍തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയില്‍ഇടയിൽ ഇല്ലയോ? അനര്‍ത്ഥംഅനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.
 
{{verse|12}} അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്‍പോലെയുംവയൽപോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്‍വ്വതംപർവ്വതം കാട്ടിലെ മേടുകള്‍മേടുകൾ പോലെയും ആയ്തീരും.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/മീഖാ/അദ്ധ്യായം_3" എന്ന താളിൽനിന്ന് ശേഖരിച്ചത്