"സത്യവേദപുസ്തകം/മീഖാ/അദ്ധ്യായം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മീഖാ/അദ്ധ്യായം 6
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍കേൾപ്പിൻ ; നീ എഴുന്നേറ്റു പര്‍വ്വതങ്ങളുടെപർവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍കുന്നുകൾ നിന്റെ വാക്കു കേള്‍ക്കട്ടെകേൾക്കട്ടെ;
 
{{verse|2}} പര്‍വ്വതങ്ങളുംപർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍കേൾപ്പിൻ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍അവൻ യിസ്രായേലിനോടു വാദിക്കും.
 
{{verse|3}} എന്റെ ജനമേ, ഞാന്‍ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല്‍ഏതൊന്നിനാൽ ഞാന്‍ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
 
{{verse|4}} ഞാന്‍ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നുഅടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്‍യ്യാമിനെയുംമിർയ്യാമിനെയും നിന്റെ മുമ്പില്‍മുമ്പിൽ അയച്ചു.
 
{{verse|5}} എന്റെ ജനമേ നിങ്ങള്‍നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ബാലാൿ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ശിത്തീംമുതൽ ഗില്ഗാല്‍വരെഗില്ഗാൽവരെ സംഭവിച്ചതും ഔര്‍ക്കുംകഔർക്കുംക.
 
{{verse|6}} എന്തൊന്നുകൊണ്ടു ഞാന്‍ഞാൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാന്‍ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയില്‍സന്നിധിയിൽ ചെല്ലേണമോ?
 
{{verse|7}} ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ഞാൻ എന്റെ ആദ്യജാതനെയും ഞാന്‍ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
 
{{verse|8}} മനുഷ്യാ, നല്ലതു എന്തെന്നു അവന്‍അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവര്‍ത്തിപ്പാനുംപ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
 
{{verse|9}} കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍ശ്രദ്ധിപ്പിൻ .
 
{{verse|10}} ദുഷ്ടന്റെ വീട്ടില്‍വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
 
{{verse|11}} കള്ളത്തുലാസ്സും കള്ളപ്പടികള്‍കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ഞാൻ നിര്‍മ്മലനായിനിർമ്മലനായി എണ്ണുമോ?
 
{{verse|12}} അതിലെ ധനവാന്മാര്‍ധനവാന്മാർ സാഹസപൂര്‍ണ്ണന്മാര്‍സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികള്‍നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായില്‍വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ;
 
{{verse|13}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങള്‍നിമിത്തംപാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും.
 
{{verse|14}} നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ഞാൻ വാളിന്നു ഏല്പിച്ചുകൊടുക്കും.
 
{{verse|15}} നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.
 
{{verse|16}} ഞാന്‍ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍നിങ്ങൾ അനുസരിച്ചുനടക്കുന്നു.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/മീഖാ/അദ്ധ്യായം_6" എന്ന താളിൽനിന്ന് ശേഖരിച്ചത്