}}
{{SVPM Old Testament}}
{{verse|1}} ബെന്യാമീന്‍ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരില്‍പുരോഹിതന്മാരിൽ ഹില്‍ക്കീയാവിന്റെഹിൽക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങള്‍വചനങ്ങൾ.
{{verse|2}} അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടില്‍ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.
{{verse|3}} യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തില്‍മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
{{verse|4}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
{{verse|5}} നിന്നെ ഉദരത്തില്‍ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാന്‍ഞാൻ നിന്നെ അറിഞ്ഞു; നീ ഗര്‍ഭപാത്രത്തില്‍നിന്നുഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാന്‍ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികള്‍ക്കുജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
{{verse|6}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ : അയ്യോ, യഹോവയായ കര്‍ത്താവേകർത്താവേ, എനിക്കു സംസാരിപ്പാന്‍സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാന്‍ഞാൻ ബാലനല്ലോ എന്നു പറഞ്ഞു.
{{verse|7}} അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാന്‍ഞാൻ ബാലന്‍ബാലൻ എന്നു നീ പറയരുതു; ഞാന്‍ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കല്‍അടുക്കൽ നീ പോകയും ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
{{verse|8}} നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാന്‍ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
{{verse|9}} പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാന്‍ഞാൻ എന്റെ വചനങ്ങളെ നിന്റെ വായില്‍വായിൽ തന്നിരിക്കുന്നു;
{{verse|10}} നോക്കുക; നിര്‍മ്മൂലമാക്കുവാനുംനിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
{{verse|11}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന്‍ഞാൻ പറഞ്ഞു.
{{verse|12}} യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവര്‍ത്തിക്കേണ്ടതിന്നുനിവർത്തിക്കേണ്ടതിന്നു ഞാന്‍ഞാൻ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
{{verse|13}} യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കാലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന്‍ഞാൻ പറഞ്ഞു.
{{verse|14}} യഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സര്‍വ്വനിവാസികള്‍ക്കുംസർവ്വനിവാസികൾക്കും അനര്‍ത്ഥംഅനർത്ഥം വരും.
{{verse|15}} ഞാന്‍ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍അവർ വന്നു, ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകള്‍ക്കുംമതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങള്‍ക്കുംഎല്ലാപട്ടണങ്ങൾക്കും നേരെയും വേക്കും.
{{verse|16}} അവര്‍അവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കുംഅന്യദേവന്മാർക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ഞാൻ അവരോടു ന്യായപദം കഴിക്കും.
{{verse|17}} ആകയാല്‍ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന്‍ഞാൻ നിന്നെ അവരുടെ മുമ്പില്‍മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
{{verse|18}} ഞാന്‍ഞാൻ ഇന്നു നിന്നെ സര്‍വ്വദേശത്തിന്നുംസർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാര്‍ക്കുംയെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
{{verse|19}} അവര്‍അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാന്‍രക്ഷിപ്പാൻ ഞാന്‍ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 66|
|