"സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
 
വരി 5:
}}
{{SVPM Old Testament}}
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
വരി 11:
{{verse|3}} ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
 
{{verse|4}} അവര്‍അവർ കൊടിയ വ്യാധികളാല്‍വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍അവർ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍അവർ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള്‍ശവങ്ങൾ ആകാശത്തിലെ പക്ഷികള്‍ക്കുംപക്ഷികൾക്കും കാട്ടിലെ മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും ഇരയായിത്തീരും.
 
{{verse|5}} യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തില്‍ദുഃഖഭവനത്തിൽ ചെല്ലരുതു; വിലപിപ്പാന്‍വിലപിപ്പാൻ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന്‍ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തില്‍നിന്നുജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|6}} വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന്‍മുൻ കഷണ്ടിയുണ്ടാക്കുകയുമില്ല.
 
{{verse|7}} മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കല്‍വിലാപത്തിങ്കൽ അവര്‍ക്കുംഅവർക്കും അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്കുംഅവർക്കും ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന്‍കുടിപ്പാൻ കൊടുക്കയുമില്ല.
 
{{verse|8}} അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.
 
{{verse|9}} യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ കാണ്‍കെകാൺകെ ഞാന്‍ഞാൻ നിങ്ങളുടെ നാളുകളില്‍നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
 
{{verse|10}} നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കുഞങ്ങൾക്കു വിരോധമായി ഈ വലിയ അനര്‍ത്ഥംഅനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവര്‍അവർ നിന്നോടു ചോദിക്കുമ്പോഴും
 
{{verse|11}} നീ അവരോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്‍ന്നുചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|12}} നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍നിങ്ങൾ ഔരോരുത്തനും എന്റെ വാക്കു കേള്‍ക്കാതെകേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
 
{{verse|13}} അതുകൊണ്ടു ഞാന്‍ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു കൃപ കാണിക്കയുമില്ല.
 
{{verse|14}} ആകയാല്‍ആകയാൽ, യിസ്രാഘയേല്‍മക്കളെയിസ്രാഘയേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
 
{{verse|15}} യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ വടക്കെദേശത്തുനിന്നും താന്‍താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നുംസകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ഞാൻ അവരുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും കൊടുത്ത ദേശത്തിലേക്കു ഞാന്‍ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
 
{{verse|16}} ഇതാ, ഞാന്‍ഞാൻ അനേകം മീന്‍മീൻ പിടിക്കാരെ വരുത്തും; അവര്‍അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവര്‍അവർ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍നിന്നുംപാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|17}} എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല്‍മേൽ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.
 
{{verse|18}} അവര്‍അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ളേച്ഛവിഗ്രഹങ്ങളാല്‍മ്ളേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാല്‍നിറെച്ചിരിക്കയാൽ, ഞാന്‍ഞാൻ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.
 
{{verse|19}} എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ജാതികൾ ഭൂമിയുടെ അറ്റങ്ങളില്‍നിന്നുഅറ്റങ്ങളിൽനിന്നു നിന്റെ അടുക്കല്‍അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായമിത്ഥ്യാമൂർത്തികളായ വെറും ഭോഷകു അത്രേ; അവയില്‍അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
 
{{verse|20}} തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ മനുഷ്യന്നു കഴിയുമോ? എന്നാല്‍എന്നാൽ അവ ദേവന്മാരല്ല.
 
{{verse|21}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന്‍ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര്‍അവർ അറിയും.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 15|