}}
{{SVPM Old Testament}}
{{verse|1}} യഹോവയിങ്കല്‍നിന്നുയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാന്‍ഞാൻ നിന്നെ എന്റെ വചനങ്ങളെ കേള്‍പ്പിക്കുംകേൾപ്പിക്കും.
{{verse|3}} അങ്ങനെ ഞാന്‍ഞാൻ കുശവന്റെ വീട്ടില്‍വീട്ടിൽ ചെന്നപ്പോള്‍ചെന്നപ്പോൾ അവന്‍അവൻ ചക്രത്തിന്മേല്‍ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
{{verse|4}} കുശവന്‍കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യില്‍കയ്യിൽ ചീത്തയായിപ്പോയി; എന്നാല്‍എന്നാൽ കുശവന്‍കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തുപാത്രമാക്കിത്തീർത്തു.
{{verse|5}} അപ്പോള്‍അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
{{verse|6}} യിസ്രായേല്‍ഗൃഹമേയിസ്രായേൽഗൃഹമേ, ഈ കുശവന്‍കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേയിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില്‍കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങള്‍നിങ്ങൾ എന്റെ കയ്യില്‍കയ്യിൽ ഇരിക്കുന്നു.
{{verse|7}} ഞാന്‍ഞാൻ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
{{verse|8}} ഞാന്‍ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കില്‍തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാന്‍ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന്‍ഞാൻ അനുതപിക്കും.
{{verse|9}} ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന്‍ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
{{verse|10}} അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കില്‍ചെയ്യുന്നുവെങ്കിൽ അവര്‍ക്കുംഅവർക്കും വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന്‍ഞാൻ അനുതപിക്കും.
{{verse|11}} ആകയാല്‍ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരനര്‍ത്ഥംഒരനർത്ഥം നിര്‍മ്മിച്ചുനിർമ്മിച്ചു, നിങ്ങള്‍ക്കുനിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍നിങ്ങൾ ഔരോരുത്തനും താന്താന്റെ ദുര്‍മ്മാര്‍ഗ്ഗംദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍നന്നാക്കുവിൻ .
{{verse|12}} അതിന്നു അവര്‍അവർ: ഇതു വെറുതെ; ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള്‍നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളില്‍ഞങ്ങളിൽ ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കുംപ്രവർത്തിക്കും എന്നു പറഞ്ഞു.
{{verse|13}} അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയില്‍ഇടയിൽ ചെന്നു അന്വേഷിപ്പിന്‍അന്വേഷിപ്പിൻ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യകയിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
{{verse|14}} ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
{{verse|15}} എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കുമിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍വഴികളിൽ, പുരാതന പാതകളില്‍പാതകളിൽ തന്നേ, അവര്‍അവർ അവരെ ഇടറി വീഴുമാറാക്കി; അവര്‍അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
{{verse|16}} അവര്‍അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്‍കൂടിഅതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
{{verse|17}} കിഴക്കന്‍കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ഞാൻ അവരെ ശത്രുക്കളുടെ മുമ്പില്‍മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനര്‍ത്ഥദിവസത്തില്‍അനർത്ഥദിവസത്തിൽ ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
{{verse|18}} എന്നാല്‍എന്നാൽ അവര്‍അവർ: വരുവിന്‍വരുവിൻ , നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കല്‍പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കല്‍പക്കൽ ആലോചനയും പ്രവാചകന്റെ പക്കല്‍പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
{{verse|19}} യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേള്‍ക്കേണമേകേൾക്കേണമേ.
{{verse|20}} നന്മെക്കു പകരം തിന്മ ചെയ്യാമോ? അവര്‍അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാന്‍ഞാൻ അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി നന്മ സംസാരിപ്പാന്‍സംസാരിപ്പാൻ തിരുമുമ്പില്‍തിരുമുമ്പിൽ നിന്നതു ഔര്‍ക്കേണമേഔർക്കേണമേ.
{{verse|21}} അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര്‍പുരുഷന്മാർ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര്‍യൌവനക്കാർ യുദ്ധത്തില്‍യുദ്ധത്തിൽ വാളിനാല്‍വാളിനാൽ പട്ടുപോകട്ടെ.
{{verse|22}} നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല്‍മേൽ വരുത്തീട്ടു അവരുടെ വീടുകളില്‍നിന്നുവീടുകളിൽനിന്നു നിലവിളി കേള്‍ക്കുമാറാകട്ടെകേൾക്കുമാറാകട്ടെ; അവര്‍അവർ എന്നെ പിടിപ്പാന്‍പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
{{verse|23}} യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു മായിച്ചുകളയരുതേ; അവര്‍അവർ തിരുമുമ്പില്‍തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവര്‍ത്തിക്കേണമേപ്രവർത്തിക്കേണമേ.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 17|
|