}}
{{SVPM Old Testament}}
{{verse|1}} യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ആരംഭത്തിങ്കൽ യഹോവയിങ്കല്‍നിന്നുയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍കഴുത്തിൽ വെക്കുക.
{{verse|3}} പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യില്‍കയ്യിൽ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നുംസോർരാജാവിന്നും സീദോന്‍സീദോൻ രാജാവിന്നും കൊടുത്തയച്ചു,
{{verse|4}} തങ്ങളുടെ യജമാനന്മാരോടു പറവാന്‍പറവാൻ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍പറവിൻ :
{{verse|5}} ഞാന്‍ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ഞാൻ അതു കൊടുക്കും.
{{verse|6}} ഇപ്പോഴോ ഞാന്‍ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
{{verse|7}} സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
{{verse|8}} ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടുംവാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കുംസന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
{{verse|9}} നിങ്ങള്‍നിങ്ങൾ ബാബേല്‍രാജാവിനെബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കുംപ്രവാചകന്മാർക്കും പ്രശ്നക്കാര്‍ക്കുംപ്രശ്നക്കാർക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കുംസ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികള്‍ക്കുംശകുനവാദികൾക്കും ക്ഷുദ്രക്കാര്‍ക്കുംക്ഷുദ്രക്കാർക്കും ചെവികൊടുക്കരുതു.
{{verse|10}} നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍അവർ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
{{verse|11}} എന്നാല്‍എന്നാൽ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ഞാൻ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍അവർ അതില്‍അതിൽ കൃഷിചെയ്തു അവിടെ പാര്‍ക്കുംപാർക്കും എന്നു യഹോവയുടെ അരുളപ്പാടു.
{{verse|12}} ഞാന്‍ഞാൻ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍പ്രസ്താവിച്ചതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ജീവിച്ചുകൊൾവിൻ .
{{verse|13}} ബാബേല്‍രാജാവിനെബാബേൽരാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടുംവാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
{{verse|14}} നിങ്ങള്‍നിങ്ങൾ ബാബേല്‍രാജാവിനെബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുകേൾക്കരുതു; അവര്‍അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
{{verse|15}} ഞാന്‍ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ഞാൻ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍അവർ എന്റെ നാമത്തില്‍നാമത്തിൽ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
{{verse|16}} പിന്നെ ഞാന്‍ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങള്‍ഉപകരണങ്ങൾ ഇപ്പോള്‍ഇപ്പോൾ ക്ഷണത്തില്‍ക്ഷണത്തിൽ ബാബേലില്‍നിന്നുബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുകേൾക്കരുതു: അവര്‍അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
{{verse|17}} അവര്‍ക്കുംഅവർക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെബോബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ജീവിച്ചുകൊൾവിൻ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
{{verse|18}} അവര്‍അവർ പ്രവാചകന്മാരാകുന്നു എങ്കില്‍എങ്കിൽ, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍അവർക്കുംണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍അവർ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
{{verse|19}} ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസര്‍നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നുയെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍കൊണ്ടുപോയപ്പോൾ,
{{verse|20}} അവന്‍അവൻ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
{{verse|21}} അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
{{verse|22}} അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ഞാൻ അവരെ സന്ദര്‍ശിക്കുന്നസന്ദർശിക്കുന്ന നാള്‍വരെനാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍പിന്നത്തേതിൽ ഞാന്‍ഞാൻ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 26|
|