"സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 35" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 35
 
(ചെ.) പുതിയ ചിൽ ...
 
വരി 5:
}}
{{SVPM Old Testament}}
{{verse|1}} യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായയഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} നീ രേഖാബ്യഗൃഹത്തിന്റെ അടുക്കല്‍അടുക്കൽ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയില്‍മുറിയിൽ കൊണ്ടുവന്നു അവര്‍ക്കുംഅവർക്കും വീഞ്ഞുകുടിപ്പാന്‍വീഞ്ഞുകുടിപ്പാൻ കൊടുക്ക.
 
{{verse|3}} അങ്ങനെ ഞാന്‍ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന്‍മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
 
{{verse|4}} യഹോവയുടെ ആലയത്തില്‍ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതില്‍വാതിൽ കാവല്‍ക്കാരന്‍കാവൽക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയില്‍മുറിയിൽ കൊണ്ടുവന്നു.
 
{{verse|5}} പിന്നെ ഞാന്‍ഞാൻ , രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിന്‍കുടിപ്പിൻ എന്നു പറഞ്ഞു.
 
{{verse|6}} അതിന്നു അവര്‍അവർ പറഞ്ഞതു: ഞങ്ങള്‍ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങള്‍നിങ്ങൾ ചെന്നു പാര്‍ക്കുംന്നപാർക്കുംന്ന ദേശത്തു ദീര്‍ഘയുസ്സോടെദീർഘയുസ്സോടെ ഇരിക്കേണ്ടതിന്നു
 
{{verse|7}} നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുതുനിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങള്‍നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളില്‍കൂടാരങ്ങളിൽ പാര്‍ക്കേണംപാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
 
{{verse|8}} അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ
 
{{verse|9}} പാര്‍പ്പാന്‍പാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്‍ക്കുഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
 
{{verse|10}} ഞങ്ങള്‍ഞങ്ങൾ കൂടാരങ്ങളില്‍കൂടാരങ്ങളിൽ പാര്‍ത്തുപാർത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.
 
{{verse|11}} എന്നാല്‍എന്നാൽ ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസര്‍നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോള്‍ആക്രമിച്ചപ്പോൾ ഞങ്ങള്‍ഞങ്ങൾ: വരുവിന്‍വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പില്‍നിന്നുമുമ്പിൽനിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ഞങ്ങൾ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തുവരുന്നുപാർത്തുവരുന്നു.
 
{{verse|12}} അപ്പോള്‍അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
 
{{verse|13}} യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|14}} രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍അവർ നിവര്‍ത്തിക്കുന്നുനിവർത്തിക്കുന്നു; അവര്‍അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍എന്നാൽ ഞാന്‍ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
 
{{verse|15}} നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗംദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍നന്നാക്കുവിൻ ; അന്യദേവന്മാരോടു ചേര്‍ന്നുചേർന്നു അവരെ സേവിക്കരുതു; അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങള്‍ള്‍നിങ്ങൾൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാന്‍ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങള്‍നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
 
{{verse|16}} രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാര്‍പുത്രന്മാർ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.
 
{{verse|17}} അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ പറഞ്ഞിട്ടും അവര്‍അവർ കേള്‍ക്കയോകേൾക്കയോ വിളിച്ചിട്ടും അവര്‍അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വിധിച്ചിരിക്കുന്ന അനര്‍ത്ഥമൊക്കെയുംഅനർത്ഥമൊക്കെയും വരുത്തും.
 
{{verse|18}} പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവന്‍അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,
 
{{verse|19}} എന്റെ മുമ്പാകെ നില്പാന്‍നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 34|