"സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 48" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 48
 
(ചെ.) പുതിയ ചിൽ ...
 
വരി 5:
}}
{{SVPM Old Testament}}
{{verse|1}} മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്‍യ്യത്തയീമിന്നുകിർയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്നഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
 
{{verse|2}} മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ഹെശ്ബോനിൽ അവര്‍അവർ അതിന്റെ നേരെ അനര്‍ത്ഥംഅനർത്ഥം നിരൂപിക്കുന്നു; വരുവിന്‍വരുവിൻ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍വാൾ നിന്നെ പിന്തുടരും.
 
{{verse|3}} ഹോരോനയീമില്‍നിന്നുഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നുകേൾക്കുന്നു.
 
{{verse|4}} മോവാബ് തകര്‍ന്നിരിക്കുന്നുതകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകള്‍കുഞ്ഞുകൾ നിലവിളി കൂട്ടുന്നു.
 
{{verse|5}} ലൂഹീതിലേക്കുള്ള കയറ്റത്തില്‍കൂടികയറ്റത്തിൽകൂടി അവര്‍അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേള്‍ക്കുന്നുകേൾക്കുന്നു.
 
{{verse|6}} ഔടിപ്പോകുവിന്‍ഔടിപ്പോകുവിൻ ! പ്രാണനെ രക്ഷിപ്പിന്‍രക്ഷിപ്പിൻ ! മരുഭൂമിയിലെ ചൂരല്‍ചെടിപോലെചൂരൽചെടിപോലെ ആയിത്തീരുവിന്‍ആയിത്തീരുവിൻ !
 
{{verse|7}} നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
 
{{verse|8}} കൊള്ളയിടുന്നവന്‍കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ തഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
 
{{verse|9}} മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിന്‍കൊടുപ്പിൻ ; അതിന്റെ പട്ടണങ്ങള്‍പട്ടണങ്ങൾ നിവാസികള്‍നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
 
{{verse|10}} യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ചെയ്യുന്നവൻ ശപിക്കപ്പെട്ടവന്‍ശപിക്കപ്പെട്ടവൻ ; രക്തം ചൊരിയാതെ വാള്‍വാൾ അടക്കിവെക്കുന്നവന്‍അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവന്‍ശപിക്കപ്പെട്ടവൻ ;
 
{{verse|11}} മോവാബ് ബാല്യംമുതല്‍ബാല്യംമുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തില്‍നിന്നുപാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനില്‍അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
 
{{verse|12}} ആകയാല്‍ആകയാൽ പകരുന്നവരെ ഞാന്‍ഞാൻ അവന്റെ അടുക്കല്‍അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവര്‍അവർ അവനെ പകര്‍ന്നുകളകയുംപകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
 
{{verse|13}} യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കല്‍ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കല്‍കെമോശിങ്കൽ ലജ്ജിച്ചുപോകും.
 
{{verse|14}} ഞങ്ങള്‍ഞങ്ങൾ വീരന്മാരും യുദ്ധസമര്‍ത്ഥന്മാരുംയുദ്ധസമർത്ഥന്മാരും ആകുന്നു എന്നു നിങ്ങള്‍നിങ്ങൾ പറയുന്നതെങ്ങിനെ?
 
{{verse|15}} മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങള്‍പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കള്‍ശ്രേഷ്ഠയുവാക്കൾ കുലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
 
{{verse|16}} മോവാബിന്നു ആപത്തു വരുവാന്‍വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനര്‍ത്ഥംഅനർത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.
 
{{verse|17}} അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിന്‍വിലപിപ്പിൻ ! അവന്റെ പേര്‍പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള, കോല്‍കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിന്‍പറവിൻ .
 
{{verse|18}} ദീബോന്‍ദീബോൻ നിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവന്‍നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
 
{{verse|19}} അരോവേര്‍നിവാസനിയേഅരോവേർനിവാസനിയേ, നീ വഴിയില്‍വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഔടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
 
{{verse|20}} മോവാബ് തകര്‍ന്നിരിക്കയാല്‍തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിന്‍നിലവിളിപ്പിൻ ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അര്‍ന്നോനിങ്കല്‍അർന്നോനിങ്കൽ അറിയിപ്പിന്‍അറിയിപ്പിൻ .
 
{{verse|21}} സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
 
{{verse|22}} ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിര്‍യ്യത്തയീമിന്നുംകിർയ്യത്തയീമിന്നും
 
{{verse|23}} ബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും
 
{{verse|24}} കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങള്‍ക്കുംപട്ടണങ്ങൾക്കും തന്നേ.
 
{{verse|25}} മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകര്‍ന്നുപോയിരിക്കുന്നുതകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|26}} മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിന്‍പിടിപ്പിപ്പിൻ ; മോവാബ് തന്റെ ഛര്‍ദ്ദിയില്‍ഛർദ്ദിയിൽ കിടന്നുരുളും; അവന്‍അവൻ പരിഹാസവിഷയമായ്തീരും.
 
{{verse|27}} അല്ല, യിസ്രായേല്‍യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാന്‍കുലുക്കുവാൻ അവന്‍അവൻ കള്ളന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
 
{{verse|28}} മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാര്‍ക്കുംവിന്‍പാർക്കുംവിൻ ; ഗുഹയുടെ പാര്‍ശ്വങ്ങളില്‍പാർശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിന്‍പ്രാവിനെപ്പോലെയാകുവിൻ .
 
{{verse|29}} മോവാബ് മഹാഗര്‍വ്വിമഹാഗർവ്വി; അവന്റെ ഗര്‍വ്വത്തെയുംഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ഞങ്ങൾ കേട്ടിട്ടുണ്ടു.
 
{{verse|30}} അവന്റെ ക്രോധം ഞാന്‍ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവര്‍അവർ പ്രവര്‍ത്തിച്ചിരിക്കുന്നുപ്രവർത്തിച്ചിരിക്കുന്നു.
 
{{verse|31}} അതുകൊണ്ടു ഞാന്‍ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാന്‍ഞാൻ നിലവിളിക്കും; കീര്‍ഹേരെസിലെകീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവര്‍അവർ വിലപിക്കും.
 
{{verse|32}} സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാന്‍ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികള്‍വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേര്‍കടല്‍വരെയസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവന്‍ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
 
{{verse|33}} സന്തോഷവും ഉല്ലാസവും വിളഭൂമിയില്‍നിന്നുംവിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളില്‍നിന്നുചക്കുകളിൽനിന്നു വീഞ്ഞു ഞാന്‍ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആര്‍പ്പുവിളിയോടെആർപ്പുവിളിയോടെ ആരും ചകൂ ചവിട്ടുകയില്ല; ആര്‍പ്പല്ലാത്തആർപ്പല്ലാത്ത ആര്‍പ്പുണ്ടാകുംതാനുംആർപ്പുണ്ടാകുംതാനും.
 
{{verse|34}} ഹെശ്ബോനിലെ നിലവിളി ഹേതുവാല്‍ഹേതുവാൽ അവര്‍അവർ എലയാലെവരെയും യഹസ്വരെയും സോവാര്‍മുതല്‍സോവാർമുതൽ ഹോരോനയീംവരെയും എഗ്ളത്ത്--ശെലീശിയവരെയും നിലവിളിക്കുട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
 
{{verse|35}} പൂജാഗിരിയില്‍പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാര്‍ക്കുംദേവന്മാർക്കും ധൂപം കാട്ടുന്നവനെയും ഞാന്‍ഞാൻ മോവാബില്‍മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|36}} മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാല്‍നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴല്‍പോലെകുഴൽപോലെ ധ്വനിക്കുന്നു; കീര്‍ഹേരെസിലെകീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴല്‍പോലെകുഴൽപോലെ ധ്വനിക്കുന്നു.
 
{{verse|37}} എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളില്‍അരകളിൽ രട്ടും കാണുന്നു.
 
{{verse|38}} ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാന്‍ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാല്‍ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളില്‍തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|39}} അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിന്‍മുറയിടുവിൻ ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവര്‍ക്കൊക്കെയുംചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
 
{{verse|40}} യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേല്‍മോവാബിന്മേൽ ചിറകു വിടര്‍ക്കുംവിടർക്കും.
 
{{verse|41}} കെരീയോത്ത് പിടിക്കപ്പെട്ടു; ദുര്‍ഗ്ഗങ്ങള്‍ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളില്‍അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
 
{{verse|42}} യഹോവയുടെ നേരെ വമ്പുകാണിക്കയാല്‍വമ്പുകാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചു പോകും.
 
{{verse|43}} മോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|44}} പേടി ഒഴിഞ്ഞോടുന്നവന്‍ഒഴിഞ്ഞോടുന്നവൻ കുഴിയില്‍കുഴിയിൽ വീഴും; കുഴിയില്‍നിന്നുകുഴിയിൽനിന്നു കയറുന്നവന്‍കയറുന്നവൻ കണിയില്‍കണിയിൽ അകപ്പെടും; ഞാന്‍ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദര്‍ശനകാലംസന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|45}} ഔടിപ്പോയവര്‍ഔടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലില്‍നിഴലിൽ നിലക്കുന്നു; എന്നാല്‍എന്നാൽ ഹെശ്ബോനില്‍നിന്നുഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവില്‍നിന്നുനടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
 
{{verse|46}} മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
 
{{verse|47}} എങ്കിലും ഒടുക്കം ഞാന്‍ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 47|