}}
{{SVPM Old Testament}}
{{verse|1}} ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍കേൾപ്പിൻ ; വംശങ്ങളേ, ശ്രദ്ധതരുവിന്‍ശ്രദ്ധതരുവിൻ ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില്‍അതിൽ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെകേൾക്കട്ടെ.
{{verse|2}} യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്‍വ്വസൈന്യത്തോടുംസർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന്‍അവൻ അവരെ ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.
{{verse|3}} അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്‍നിന്നുശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള്‍മലകൾ ഒഴുകിപ്പോകും.
{{verse|4}} ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെചുരുൾപോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
{{verse|5}} എന്റെ വാള്‍വാൾ സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്‍പ്പിതജാതിയുടെമേലുംശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
{{verse|6}} യഹോവയുടെ വാള്‍വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
{{verse|7}} അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
{{verse|8}} അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തില്‍വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
{{verse|9}} അവിടത്തെ തോടുകള്‍തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
{{verse|10}} രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടിഅതിൽകൂടി കടന്നു പോകയുമില്ല.
{{verse|11}} വേഴാമ്പലും മുള്ളന്‍മുള്ളൻ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില്‍അതിൽ പാര്‍ക്കുംപാർക്കും; അവന്‍അവൻ അതിന്മേല്‍അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
{{verse|12}} അതിലെ കുലീനന്മാര്‍കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും.
{{verse|13}} അതിന്റെ അരമനകളില്‍അരമനകളിൽ മുള്ളും അതിന്റെ കോട്ടകളില്‍കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കുംകുറുക്കന്മാർക്കും പാര്‍പ്പിടവുംപാർപ്പിടവും ഒട്ടകപ്പക്ഷികള്‍ക്കുഒട്ടകപ്പക്ഷികൾക്കു താവളവും ആകും.
{{verse|14}} മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില്‍തമ്മിൽ എതിര്‍പ്പെടുംഎതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
{{verse|15}} അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിന്‍നിഴലിൻ കീഴെ ചേര്‍ത്തുകൊള്ളുംചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.
{{verse|16}} യഹോവയുടെ പുസ്തകത്തില്‍പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍നോക്കുവിൻ ; അവയില്‍അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
{{verse|17}} അവന്‍അവൻ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില്‍അതിൽ പാര്‍ക്കുംപാർക്കും.
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 33|
|