}}
{{SVPM Old Testament}}
{{verse|1}} ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍യെശയ്യാപ്രവാചകൻ അവന്റെ അടുക്കല്‍അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
{{verse|2}} അപ്പോള്‍അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു:
{{verse|3}} അയ്യോ, യഹോവേ, ഞാന്‍ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്‍ക്കേണമേഔർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
{{verse|4}} എന്നാല്‍എന്നാൽ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍അരുളപ്പാടുണ്ടായതെന്തെന്നാൽ:
{{verse|5}} നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേട്ടു നിന്റെ കണ്ണുനിര്‍കണ്ണുനിർ കണ്ടിരിക്കുന്നു. ഞാന്‍ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
{{verse|6}} ഞാന്‍ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ഞാൻ കാത്തുരക്ഷിക്കും.
{{verse|7}} യഹോവ, താന്‍താൻ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കുംനിവർത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കല്‍നിന്നുപക്കൽനിന്നു ഇതു നിനക്കു ഒരു അടയാളം ആകും.
{{verse|8}} ആഹാസിന്റെ ഘടികാരത്തില്‍ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യന്‍സൂര്യൻ ഘടികാരത്തില്‍ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.
{{verse|9}} യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവന്‍അവൻ എഴുതിയ എഴുത്തു:
{{verse|10}} എന്റെ ആയുസ്സിന്‍ആയുസ്സിൻ മദ്ധ്യാഹ്നത്തില്‍മദ്ധ്യാഹ്നത്തിൽ ഞാന്‍ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ഞാൻ പറഞ്ഞു.
{{verse|11}} ഞാന്‍ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാന്‍ഞാൻ ഭൂവാസികളുടെ ഇടയില്‍വെച്ചുഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ഞാൻ പറഞ്ഞു.
{{verse|12}} എന്റെ പാര്‍പ്പിടംപാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാന്‍ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന്‍അവൻ എന്നെ പാവില്‍നിന്നുപാവിൽനിന്നു അറുത്തുകളയുന്നു; ഒരു രാപകല്‍രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.
{{verse|13}} ഉഷസ്സുവരെ ഞാന്‍ഞാൻ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നുതകർത്തുകളയുന്നു; ഒരു രാപകല്‍രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
{{verse|14}} മീവല്‍പക്ഷിയോമീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാന്‍ഞാൻ ചിലെച്ചു; ഞാന്‍ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്‍ക്കേണമേനിൽക്കേണമേ.
{{verse|15}} ഞാന്‍ഞാൻ എന്തു പറയേണ്ടു? അവന്‍അവൻ എന്നോടു അരുളിച്ചെയ്തു, അവന്‍അവൻ തന്നേ നിവര്‍ത്തിച്ചുംനിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാന്‍ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.
{{verse|16}} കര്‍ത്താവേകർത്താവേ, അതിനാല്‍അതിനാൽ മനുഷ്യര്‍മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
{{verse|17}} സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകില്‍പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകൂഴിയില്‍നിന്നുനാശകൂഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
{{verse|18}} പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയില്‍കുഴിയിൽ ഇറങ്ങുന്നവര്‍ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
{{verse|19}} ഞാന്‍ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ജീവനുള്ളവൻ , ജീവനുള്ളവന്‍ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
{{verse|20}} യഹോവ എന്നെ രക്ഷിപ്പാന്‍രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തില്‍ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
{{verse|21}} എന്നാല്‍എന്നാൽ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല്‍പരുവിന്മേൽ പുരട്ടുവാന്‍പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.
{{verse|22}} ഞാന്‍ഞാൻ യഹോവയുടെ ആലയത്തില്‍ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 37|
|