}}
{{SVPM Old Testament}}
{{verse|1}} നീതിയെ പിന്പിൻ തുടരുന്നവരും യഹോവയെ അന്അൻ വേഷിക്കുന്നവരും ആയുള്ളോരേ, എന്എൻ റെ വാക്കു കേള്പ്പിന്കേൾപ്പിൻ ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്ഭത്തിലേക്കുംഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്തിരിഞ്ഞുനോക്കുവിൻ .
{{verse|2}} നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന്തിരിഞ്ഞുനോക്കുവിൻ ; ഞാന്ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വര്ദ്ധിപ്പിച്ചിരിക്കുന്നുവർദ്ധിപ്പിച്ചിരിക്കുന്നു.
{{verse|3}} യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവന്അവൻ അതിന്റെ സകലശൂന്സകലശൂൻ യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിര്ജ്ജനപ്രദേശത്തെനിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ആനൻ ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതില്അതിൽ ഉണ്ടാകും.
{{verse|4}} എന്റെ ജനമേ, എന്റെ വാക്കു കേള്പ്പിന്കേൾപ്പിൻ ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിന്ചെവിതരുവിൻ ; ഉപദേശം എങ്കല്എങ്കൽ നിന്നു പുറപ്പെടും; ഞാന്ഞാൻ എന്റെ ന്ൻ യായത്തെ വംശങ്ങള്ക്കുവംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും
{{verse|5}} എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള്ഭുജങ്ങൾ വംശങ്ങള്ക്കുവംശങ്ങൾക്കു ന്ൻ യായം വിധിക്കും; ദ്വീപുകള്ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തില്ഭുജത്തിൽ അവര്അവർ ആശ്രയിക്കുന്നു
{{verse|6}} നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്ത്തുവിന്ഉയർത്തുവിൻ ; താഴെ ഭൂമിയെ നോക്കുവിന്നോക്കുവിൻ ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള്നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാല്എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
{{verse|7}} നീതിയെ അറിയുന്നവരും ഹൃദയത്തില്ഹൃദയത്തിൽ എന്റെ ന്ൻ യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേള്പ്പിന്കേൾപ്പിൻ ; നിങ്ങള്നിങ്ങൾ മനുഷ്യരുടെ നിന്നിൻ ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു
{{verse|8}} പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കന്കൻ പിളിയെപ്പോലെ തിന്നുകളയും; എന്നാല്എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും
{{verse|9}} യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്കധരിച്ചുകൊൾക; പൂര്വ്വകാലത്തുംപൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്പ്പത്തെമഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?
{{verse|10}} സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടേടുക്കപ്പെട്ടവര്വീണ്ടേടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
{{verse|11}} യഹോവയുടെ വിമുക്തന്മാര്വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്നിത്യാനൻ ദം അവരുടെ തലയില്തലയിൽ ഉണ്ടായിരിക്കും; അവര്അവർ ആനന്ആനൻ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഔടിപ്പോകും
{{verse|12}} ഞാന്ഞാൻ , ഞാന്ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്ആശ്വസിപ്പിക്കുന്നവൻ ; എന്നാല്എന്നാൽ മരിച്ചുപോകുന്ന മര്ത്യനെയുംമർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്ഭയപ്പെടുവാൻ നീ ആര്ആർ?
{{verse|13}} ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്പീഡകൻ നശിപ്പിപ്പാന്നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്ചെയ്യുന്നതെൻ തു?
{{verse|14}} പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തില്വേഗത്തിൽ അഴിച്ചുവിടും; അവന്അവൻ കുണ്ടറയില്കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല
{{verse|15}} തിരകള്തിരകൾ അലറുവാന്അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാന്ഞാൻ ആകുന്നു; സൈന്സൈൻ യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം
{{verse|16}} ഞാന്ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന്ഞാൻ എന്റെ വചനങ്ങളെ നിന്റെ വായില്വായിൽ ആക്കി എന്റെ കയ്യുടെ നിഴലില്നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു
{{verse|17}} യഹോവയുടെ കയ്യില്കയ്യിൽ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്പരിഭ്രമത്തിൻ റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു
{{verse|18}} അവള്അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള്അവൾ വളര്ത്തിയവളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈകൂ പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല
{{verse|19}} ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആര്ആർ സഹതാപം കാണിക്കും? ശൂന്ശൂൻ യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന്ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?
{{verse|20}} നിന്റെ മക്കള്മക്കൾ ബോധംകെട്ടു വലയില്വലയിൽ അകപ്പെട്ട മാന്മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്ത്സനവുംഭർത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു
{{verse|21}} ആകയാല്ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്കകേട്ടുകൊൾക
{{verse|22}} നിന്റെ കര്ത്താവായകർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
{{verse|23}} നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യില്കയ്യിൽ ഞാന്ഞാൻ അതു കൊടുക്കും അവര്അവർ നിന്നോടു: കുനിയുക; ഞങ്ങള്ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്കൂകടന്നുപോകുന്നവർകൂ നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 50|
|