"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 10
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 11|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം ഞാന്‍ഞാൻ നോക്കിയപ്പോള്‍നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില്‍വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തില്‍സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേല്‍അവയുടെമേൽ കാണായ്‍വന്നു.
 
{{verse|2}} അവന്‍അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില്‍നടവിൽ ചെന്നു കെരൂബുകളുടെ ഇടയില്‍നിന്നുഇടയിൽനിന്നു നിന്റെ കൈ നിറയ തീക്കനല്‍തീക്കനൽ എടുത്തു നഗരത്തിന്മേല്‍നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ഞാൻ കാണ്‍കെകാൺകെ അവന്‍അവൻ ചെന്നു,
 
{{verse|3}} ആ പുരുഷന്‍പുരുഷൻ അകത്തു ചെല്ലുമ്പോള്‍ചെല്ലുമ്പോൾ കെരൂബുകള്‍കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില്‍പ്രകാരത്തിൽ നിറഞ്ഞിരുന്നു.
 
{{verse|4}} എന്നാല്‍എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നുകെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
 
{{verse|5}} കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല്‍ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സര്‍വ്വശക്തനായസർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നുകേൾപ്പാനുണ്ടായിരുന്നു.
 
{{verse|6}} എന്നാല്‍എന്നാൽ അവന്‍അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയില്‍ഇടയിൽ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്‍നിന്നുനടുവിൽനിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍കല്പിച്ചപ്പോൾ അവന്‍അവൻ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
 
{{verse|7}} ഒരു കെരൂബ് കെരൂബുകളുടെ ഇടയില്‍നിന്നുഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യില്‍കയ്യിൽ കൊടുത്തു; അവന്‍അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
 
{{verse|8}} കെരൂബുകളില്‍കെരൂബുകളിൽ ചിറകുകള്‍ക്കുചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.
 
{{verse|9}} ഞാന്‍ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഔരോ കെരൂബിന്നരികെ ഔരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
 
{{verse|10}} അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തില്‍കൂടിചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
 
{{verse|11}} അവേക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന്‍തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോള്‍പോകുമ്പോൾ തിരികയുമില്ല.
 
{{verse|12}} അവയുടെ ദേഹത്തില്‍ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തില്‍ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
 
{{verse|13}} ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർവിളിച്ചു.
{{verse|13}} ചക്രങ്ങള്‍ക്കോ, ഞാന്‍ കേള്‍ക്കെ ചുഴലികള്‍ എന്നു പേര്‍വിളിച്ചു.
 
{{verse|14}} ഔരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
 
{{verse|15}} കെരൂബുകള്‍കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാന്‍ഞാൻ കെബാര്‍നദീതീരത്തുവെച്ചുകെബാർനദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.
 
{{verse|16}} കെരൂബുകള്‍കെരൂബുകൾ പോകുമ്പോള്‍പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു പൊങ്ങുവാന്‍പൊങ്ങുവാൻ കെരൂബുകള്‍കെരൂബുകൾ ചിറകു വിടര്‍ത്തുമ്പോള്‍വിടർത്തുമ്പോൾ ചക്രങ്ങള്‍ചക്രങ്ങൾ അവയുടെ പാര്‍ശ്വംപാർശ്വം വിട്ടുമാറുകയില്ല.
 
{{verse|17}} ജീവിയുടെ ആത്മാവു ചക്രങ്ങളില്‍ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള്‍നിലക്കുമ്പോൾ ഇവയും നിലക്കും; അവ പൊങ്ങുമ്പോള്‍പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
 
{{verse|18}} പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍കെരൂബുകളിൻ മീതെ വന്നുനിന്നു.
 
{{verse|19}} അപ്പോള്‍അപ്പോൾ കെരൂബുകള്‍കെരൂബുകൾ ചിറകു വിടര്‍ത്തിവിടർത്തി, ഞാന്‍ഞാൻ കാണ്‍കെകാൺകെ ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.
 
{{verse|20}} ഇതു ഞാന്‍ഞാൻ കെബാര്‍കെബാർ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള്‍കെരൂബുകൾ എന്നു ഞാന്‍ഞാൻ ഗ്രഹിച്ചു.
 
{{verse|21}} ഔരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന്‍ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
 
{{verse|22}} അവയുടെ മുഖരൂപം വിചാരിച്ചാല്‍വിചാരിച്ചാൽ ഞാന്‍ഞാൻ കെബാര്‍കെബാർ നദീതീരത്തുവെച്ചു കണ്ട മുഖങ്ങള്‍മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഔരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 11|
}}