"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 17|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ളേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
 
{{verse|3}} യഹോവയായ കര്‍ത്താവുകർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാന്‍കനാൻ ദേശത്താകുന്നു; നിന്റെ അപ്പന്‍അപ്പൻ അമോര്‍യ്യനുംഅമോർയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
 
{{verse|4}} നിന്റെ ജനനവസ്തുതയോ--ജനിച്ചനാളില്‍ജനിച്ചനാളിൽ നിന്റെ പൊക്കിള്‍പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തില്‍വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
 
{{verse|5}} നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയില്‍ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാന്‍ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളില്‍ജനിച്ചനാളിൽ തന്നേ അവര്‍ക്കുംഅവർക്കും നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിന്‍വെളിൻ പ്രദേശത്തു ഇട്ടുകളഞ്ഞു.
 
{{verse|6}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍കടന്നുപോകുമ്പോൾ നീ രക്തത്തില്‍രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തില്‍രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തില്‍രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാന്‍ഞാൻ നിന്നോടു കല്പിച്ചു.
 
{{verse|7}} വയലിലെ സസ്യംപോലെ ഞാന്‍ഞാൻ നിന്നെ പെരുമാറാക്കി; നീ വളര്‍ന്നുവളർന്നു വലിയ വളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീര്‍ഘകേശവുംദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
 
{{verse|8}} ഞാന്‍ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോള്‍നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേല്‍നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാന്‍ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവള്‍എനിക്കുള്ളവൾ ആയിത്തീര്‍ന്നുആയിത്തീർന്നു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|9}} പിന്നെ ഞാന്‍ഞാൻ നിന്നെ വെള്ളത്തില്‍വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
 
{{verse|10}} ഞാന്‍ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോല്‍കൊണ്ടുള്ളതഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
 
{{verse|11}} ഞാന്‍ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈകൂ വളയും കഴുത്തില്‍കഴുത്തിൽ മാലയും ഇട്ടു.
 
{{verse|12}} ഞാന്‍ഞാൻ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതില്‍കാതിൽ കുണുക്കും ഇട്ടു, തലയില്‍തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
 
{{verse|13}} ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീര്‍ന്നുസൌന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
 
{{verse|14}} ഞാന്‍ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍പരിപൂർണ്ണമായതിനാൽ നിന്റെ കീര്‍ത്തികീർത്തി ജാതികളില്‍ജാതികളിൽ പരന്നു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|15}} എന്നാല്‍എന്നാൽ നീ നിന്റെ സൌന്ദര്യത്തില്‍സൌന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീര്‍ത്തിഹേതുവായികീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
 
{{verse|16}} നിന്റെ വസ്ത്രങ്ങളില്‍വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തില്‍നിറത്തിൽ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചുതീർത്തലങ്കരിച്ചു, അവയുടെമേല്‍അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
 
{{verse|17}} ഞാന്‍ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
 
{{verse|18}} നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പില്‍മുമ്പിൽ വെച്ചു.
 
{{verse|19}} ഞാന്‍ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍മുമ്പിൽ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|20}} നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചുഅർപ്പിച്ചു.
 
{{verse|21}} നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവേക്കു ഏല്പിച്ചുകൊടുത്തതു?
 
{{verse|22}} എന്നാല്‍എന്നാൽ നിന്റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തില്‍രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൌവനകാലം ഔര്‍ത്തില്ലഔർത്തില്ല.
 
{{verse|23}} നിന്റെ ദുഷ്ടതയൊക്കെയും പ്രവര്‍ത്തിച്ചശേഷമോപ്രവർത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു--
 
{{verse|24}} നീ ഒരു കമാനം പണിതു, സകല വീഥിയിലും ഔരോ പൂജാഗിരി ഉണ്ടാക്കി.
 
{{verse|25}} എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു.
 
{{verse|26}} മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്‍ക്കാരോടുംഅയൽക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു.
 
{{verse|27}} അതുകൊണ്ടു ഞാന്‍ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുര്‍മ്മാര്‍ഗ്ഗത്തെക്കുറിച്ചുദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
 
{{verse|28}} മതിവാരത്തവളാകയാല്‍മതിവാരത്തവളാകയാൽ നീ അശ്ശൂര്‍യ്യരോടുംഅശ്ശൂർയ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
 
{{verse|29}} നീ കനാന്‍കനാൻ ദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
 
{{verse|30}} നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതില്‍ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതില്‍ഉണ്ടാക്കിയതിൽ,
 
{{verse|31}} നിന്റെ ഹൃദയം എത്ര മാരമാല്‍മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
 
{{verse|32}} ഭര്‍ത്താവിന്നുഭർത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
 
{{verse|33}} സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാര്‍ക്കുംസകലജാരന്മാർക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കല്‍അടുക്കൽ വരുവാന്‍വരുവാൻ അവര്‍ക്കുംഅവർക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
 
{{verse|34}} നിന്റെ പരസംഗത്തില്‍പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
 
{{verse|35}} ആകയാല്‍ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേള്‍ക്കകേൾക്ക.
 
{{verse|36}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാല്‍പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
 
{{verse|37}} നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ഞാൻ കൂട്ടിവരുത്തും; ഞാന്‍ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍മുമ്പിൽ അനാവൃതമാക്കും.
 
{{verse|38}} വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേല്‍മേൽ ചൊരിയും
 
{{verse|39}} ഞാന്‍ഞാൻ നിന്നെ അവരുടെ കയ്യില്‍കയ്യിൽ ഏല്പിക്കും; അവര്‍അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
 
{{verse|40}} അവര്‍അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാള്‍കൊണ്ടുവാൾകൊണ്ടു വെട്ടിക്കളയും.
 
{{verse|41}} അവര്‍അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍സ്ത്രീകൾ കാണ്‍കെകാൺകെ നിന്റെമേല്‍നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ഞാൻ നിര്‍ത്തലാക്കുംനിർത്തലാക്കും; നീ ഇനി ആര്‍ക്കുംആർക്കും കൂലി കൊടുക്കയില്ല.
 
{{verse|42}} ഇങ്ങനെ ഞാന്‍ഞാൻ എന്റെ ക്രോധം നിന്നില്‍നിന്നിൽ നിവര്‍ത്തിച്ചിട്ടുനിവർത്തിച്ചിട്ടു എന്റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
 
{{verse|43}} നീ നിന്റെ യൌവനകാലം ഔര്‍ക്കാതെഔർക്കാതെ ഇവയാല്‍ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകള്‍ക്കുംസകലമ്ളേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവുംദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
 
{{verse|44}} പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
 
{{verse|45}} നീ ഭര്‍ത്താവിനെയുംഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭര്‍ത്താക്കന്മാരെയുംഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാര്‍ക്കുംസഹോദരിമാർക്കും നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പന്‍അപ്പൻ അമോര്‍യ്യനുംഅമോർയ്യനും അത്രേ.
 
{{verse|46}} നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്നപാർക്കുംന്ന ശമര്‍യ്യശമർയ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്നപാർക്കുംന്ന സൊദോം.
 
{{verse|47}} നീ അവരുടെ വഴികളില്‍വഴികളിൽ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെമ്ളേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍അവരെക്കാൾ അധികം വഷളത്വം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
{{verse|48}} എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|49}} നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗര്‍വ്വവുംഗർവ്വവും തീന്‍തീൻ പുളെപ്പും നിര്‍ഭയസ്വൈരവുംനിർഭയസ്വൈരവും അവള്‍ക്കുംഅവൾക്കും അവളുടെ പുത്രിമാര്‍ക്കുംപുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍അവൾ സഹായിച്ചതുമില്ല.
 
{{verse|50}} അവര്‍അവർ അഹങ്കാരികളായി എന്റെ മുമ്പില്‍മുമ്പിൽ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ഞാൻ അവരെ നീക്കിക്കളഞ്ഞു.
 
{{verse|51}} ശമര്‍യ്യയുംശമർയ്യയും നിന്റെ പാപങ്ങളില്‍പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍അവരെക്കാൾ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
 
{{verse|52}} സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍അവരെക്കാൾ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്നപ്രവർത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാല്‍പാപങ്ങളാൽ അവര്‍അവർ നിന്നെക്കാള്‍നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതില്‍നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊള്‍കവഹിച്ചുകൊൾക.
 
{{verse|53}} നീ അവര്‍ക്കുംഅവർക്കും ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
 
{{verse|54}} ഞാന്‍ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയുംശമർയ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
 
{{verse|55}} നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കുപൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്‍യ്യവുംശമർയ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കുപൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കുപൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
 
{{verse|56}} അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
 
{{verse|57}} നിന്റെ ഗര്‍വ്വത്തിന്റെഗർവ്വത്തിന്റെ നാളില്‍നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
 
{{verse|58}} നിന്റെ ദുഷ്കര്‍മ്മവുംദുഷ്കർമ്മവും നിന്റെ മ്ളേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|59}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാന്‍ഞാൻ നിന്നോടും ചെയ്യും.
 
{{verse|60}} എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാന്‍ഞാൻ ഔര്‍ത്തുഔർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
 
{{verse|61}} നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഔര്‍ത്തുഔർത്തു നാണിക്കും; ഞാന്‍ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
 
{{verse|62}} നീ ചെയ്തതൊക്കെയും ഞാന്‍ഞാൻ നിന്നോടു ക്ഷമിക്കുമ്പോള്‍ക്ഷമിക്കുമ്പോൾ നീ ഔര്‍ത്തുഔർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
 
{{verse|63}} ഞാന്‍ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാന്‍ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 17|
}}