"രാമായണം/സുന്ദരകാണ്ഡം/അധ്യായം14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 76:
ഫുല്ലപദ്‌മോത്പലവനാശ്ചക്രവാകോപകൂജിതാഃ
നത്യുൂഹരുതസംഘുഷ്ടാ ഹംസസാരസനാദിതാഃ
{{verse|25 }}
ദീർഘാഭിർ ദ്രുമയുക്താഭിഃ സരിദ്ഭിശ്ച സമന്തതഃ
അമൃതോപമതോയാഭിഃ ശിവാഭിരുപസംസ്കൃതാഃ
{{verse|26 }}
ലതാശതൈരവതതാ സന്താനകസമാവൃതാഃ
നാനാഗുല്മാവൃതവനാഃ കരവീരകൃതാന്തരാഃ
{{verse|27}
തതോഽംബുധരസങ്കാശം പ്രവൃദ്ധശിഖരം ഗിരിം
വിചിത്രകൂടം കൂടൈശ്ചസർവ്വതഃ പരിവാരിതം
{{verse|28}}
ശിലാഗൃഹൈരവതതം നാനാവൃക്ഷൈഃസമാവൃതം
ദദർശ ഹരിശാർദ്ദൂലോ രമ്യം ജഗതി പർവ്വതം
{{verse|29}}
ദദർശ ച നഗാത്തസ്മാന്നദീം നിപതിതാം കപിഃ
അങ്കാദിവ സമുത്പത്യ പ്രിയസ്യ പതിതാം പ്രിയാം
{{verse|30}}
ജലേ നിപതിതാഗ്രൈശ്ച പാദപൈരുപശോഭിതാം
വാര്യമാണാമിവ ക്രുദ്ധാം പ്രമദാം പ്രിയബന്ധുഭിഃ
{{verse|31}}
പുനരാവൃത്തതോയാം ച ദദർശ സ മഹാകപി
പ്രസന്നാമിവ കാന്തസ്യ കാന്താം പുനരുപസ്ഥിതാം
{{verse|32}}
തസ്യാഽദൂരാത് പദ്മിന്യോ നാനാദ്വിജഗണായുതാഃ
ദദർശ ഹരിശാർദ്ദൂലോ ഹനുമാൻ മാരുതാത്മജഃ
{{verse|33}}
കൃത്രിമാം ദീർഘികാം ചാപി പൂർണ്ണാം ശീതേനാ വാരിണാ
മണിപ്രവരസോപാനാം മുക്താസികതശോഭിതാം
{{verse|34}}
വിവധൈർമ്മൃഗസംഘൈശ്ച വിചിത്രാം ചിത്രകാനനാം
പ്രാസാദൈഃ സുമഹദ്‌ഭിശ്ച നിർമ്മിതാം വിശ്വകർമ്മണാ
{{verse|35}}
കാനനൈഃ കൃത്രിമൈശ്ചാപി സർവ്വതഃ സമലംകൃതാം
യേ കേചിത് പാദപാസ്തത്ര പുഷ്പോപഗഫലോപഗാഃ
{{verse|36 }}
സച്ഛത്രാഃ സവിതർദ്ദീകാഃ സർവ്വേ സൗവർണ്ണവേദികാഃ
ലതാവിതാനൈർബ്ബഹുഭിഃ പർണ്ണൈശ്ച ബഹുഭിർവൃതാം
{{verse|37}
കാഞ്ചനീം ശിംശുപാമേകാം ദദർശ ഹനുമാൻ കപിഃ
വൃതാം ഹേമമയീഭിസ്തു വേദികാഭിഃ സമന്തതഃ
{{verse|38}}
സോഽഅപശ്യത് ഭൂമിഭാഗാംശ്ച ഗർത്തപ്രസ്രവണാനി ച
സുവർണ്ണവൃക്ഷാനപരാൻ ദദർശ ശിഖി സന്നിഭാൻ
{{verse|39}}
തേഷാം ദ്രുമാണാം പ്രഭയാ മേരോരിവാ മഹാകപിഃ
അമന്യത തദാ വീരഃ കാഞ്ചനോസ്മീതി വാനരഃ
{{verse|40 }}
താം കാഞ്ചനൈസ് തരുഗണൈർമ്മാരുതേന ച വീജിതാം
കിങ്കിണീശത നിർഘോഷാം ദൃഷ്ട്വാ വിസ്മയമാഗമത്
{{verse|41}}
സ പുഷ്പിതാഗ്രാം രുചിരാം തരുണാങ്കുരപല്ലവാം
താമാരുഹ്യ മഹാവേഗ ശിംശുപാം പർണ്ണസംവൃതാം
{{verse|42}}
ഇതോ ദ്രക്ഷ്യാമി വൈദേഹീം രാമദർശനലാലസാം
ഇതശ്ചേതശ്ച ദുഃഖാർത്താം സംപതന്തീം യദൃച്ഛയാ
{{verse|43 }}
അശോകവനികാചേയം ദൃഢം രമ്യാ ദുരാത്മനഃ
ചന്ദനൈശ്ചമ്പകൈശ്ചാപി ബകുളൈശ്ച വിഭൂഷിതാ
{{verse|44}}
ഇയം ച നളിനീ രമ്യാ ദ്വിജസംഘനിഷേവിതാ
ഇമാം സാ രാജമഹിഷീ നൂനമേഷ്യതി ജാനകീ
{{verse|45 }}
സാ രാമാ രാജമഹിഷീ രാഘവസ്യ പ്രിയാ സദാ
വനസഞ്ചാരകുശലാ നൂനമേഷ്യതി ജാനകീ
{{verse|46 }}
അഥവാ മൃഗശാബാക്ഷി വനസ്യാസ്യ വിചക്ഷണാ
വനമേഷ്യതി സാഽരേഹ്യ രാമചിന്താനുകർശിതാ
{{verse|47}}
രാമശോകാഭിസന്തപ്താ സാ ദേവീ വാമലോചനാ
വനവാസേ രതാ നിത്യമേഷ്യതേ വനചാരിണി
{{verse|48}}
വനേചരാണാം സതതം നൂനം സ്പൃഹയതേ പുരാ
രാമസ്യ ദയിതാ ഭാര്യാ ജനകസ്യ സുതാ സതീ
{{verse|49 }}
സന്ധ്യാകാലമനാഃ ശ്യാമാ ധ്രുവമേഷ്യതി ജാനകീ
നദീം ചേമാം ശിവജലാം സന്ധ്യാർത്ഥേ വരവർണ്ണിനീ
{{verse|50 }}
തസ്യാശ്ചാപ്യനുരൂപേയമശോക വനികാ ശുഭാ
ശുഭാ പാർത്ഥിവേന്ദ്രസ്യ പത്ന്യാ രാമസ്യ സമ്മത
{{verse|51}}
യദി ജീവതി സാ ദേവീ താരാധിപനിഭാനനാ
ആഗമിഷ്യതി സാഽവശ്യമിമാം ശിവജലാം നദീം
{{verse|52}}
ഏവം തു മത്വാഹനുമാൻ മഹാത്മാ
പ്രതീക്ഷമാണോ മനുജേന്ദ്ര പത്നീം
അവേക്ഷമാണശ്ച ദദർശ സർവ്വം
സുപുഷ്പിതേ പർണ്ണഘനേ നിലീനഃ
ഇതി ശ്രീമദ് രാമായണേ സുന്ദരകാണ്ഡേ ചതുർദശ സർഗ്ഗഃ
"https://ml.wikisource.org/wiki/രാമായണം/സുന്ദരകാണ്ഡം/അധ്യായം14" എന്ന താളിൽനിന്ന് ശേഖരിച്ചത്