"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 19
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 20|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:
 
{{verse|2}} നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍അവൾ സിംഹങ്ങളുടെ ഇടയില്‍ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ഇടയിൽ വളര്‍ത്തിവളർത്തി.
 
{{verse|3}} അവള്‍അവൾ തന്റെ കുട്ടികളില്‍കുട്ടികളിൽ ഒന്നിനെ വളര്‍ത്തിവളർത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നുബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാന്‍പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
 
{{verse|4}} ജാതികള്‍ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍കുഴിയിൽ അവന്‍അവൻ അകപ്പെട്ടു; അവര്‍അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
 
{{verse|5}} എന്നാല്‍എന്നാൽ അവള്‍അവൾ താന്‍താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
 
{{verse|6}} അവനും സിംഹങ്ങളുടെ ഇടയില്‍ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നുബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാന്‍തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
 
{{verse|7}} അവന്‍അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനംഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
 
{{verse|8}} അപ്പോള്‍അപ്പോൾ ജാതികള്‍ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നുസംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെ മേല്‍മേൽ വല വീശി അവന്‍അവൻ അവരുടെ കുഴിയില്‍കുഴിയിൽ അകപ്പെട്ടു.
 
{{verse|9}} അവര്‍അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍കൂട്ടിൽ ആക്കി ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍യിസ്രായേൽപർവ്വതങ്ങളിൽ കേള്‍ക്കാതെയിരിക്കേണ്ടതിന്നുകേൾക്കാതെയിരിക്കേണ്ടതിന്നു അവര്‍അവർ അവനെ ദുര്‍ഗ്ഗങ്ങളില്‍ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
 
{{verse|10}} നിന്റെ അമ്മ, മുന്തിരിത്തോട്ടത്തില്‍മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
 
{{verse|11}} അതില്‍അതിൽ അധിപതികളുടെ ചെങ്കോലുകള്‍ക്കായിചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകള്‍കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ഇടയിൽ വളര്‍ന്നുവളർന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
 
{{verse|12}} എന്നാല്‍എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നുതീക്കിരയായിത്തീർന്നു.
 
{{verse|13}} ഇപ്പോള്‍ഇപ്പോൾ അതിനെ മരുഭൂമിയില്‍മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
 
{{verse|14}} അതിന്റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നുകോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ചെങ്കോലായിരിപ്പാൻ തക്കബലമുള്ള കോല്‍കോൽ അതില്‍നിന്നെടുപ്പാന്‍അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നുവിലാപമായിത്തീർന്നുമിരിക്കുന്നു
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 20|
}}