"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 22
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 23|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാല്‍എന്നാൽ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:
 
{{verse|3}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവന്‍വരുവൻ തക്കവണ്ണം നിന്റെ നടുവില്‍നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
 
{{verse|4}} നീ ചൊരിഞ്ഞ രക്തത്താല്‍രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീര്‍ന്നുകുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല്‍വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള്‍ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ഞാൻ നിന്നെ ജാതികള്‍ക്കുജാതികൾക്കു നിന്ദയും സകലദേശങ്ങള്‍ക്കുംസകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
 
{{verse|5}} നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ആയിരിക്കുന്നവർ ദുഷ്കീര്‍ത്തിയുംദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
 
{{verse|6}} യിസ്രായേല്‍പ്രഭുക്കന്മാര്‍യിസ്രായേൽപ്രഭുക്കന്മാർ ഔരോരുത്തനും തന്നാല്‍തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില്‍നിന്നിൽ ഇരിക്കുന്നതു.
 
{{verse|7}} നിന്റെ മദ്ധ്യേ അവര്‍അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര്‍അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചുനിന്നിൽവെച്ചു അവര്‍അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
 
{{verse|8}} എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
 
{{verse|9}} രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍പറയുന്നവർ നിന്നില്‍നിന്നിൽ ഉണ്ടു; പൂജാഗിരികളില്‍പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവര്‍കഴിക്കുന്നവർ നിന്നില്‍നിന്നിൽ ഉണ്ടു; നിന്റെ നടുവില്‍നടുവിൽ അവര്‍അവർ ദുഷ്കര്‍മ്മംദുഷ്കർമ്മം പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
{{verse|10}} നിന്നില്‍നിന്നിൽ അവര്‍അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്‍വെച്ചുനിന്നിൽവെച്ചു അവര്‍അവർ ഋതുമാലിന്യത്തില്‍ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.
 
{{verse|11}} ഒരുത്തന്‍ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു; മറ്റൊരുത്തന്‍മറ്റൊരുത്തൻ തന്റെ മരുമകളെ ദുര്‍മ്മര്യാദദുർമ്മര്യാദ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍വേറൊരുത്തൻ നിന്നില്‍വെച്ചുനിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
 
{{verse|12}} രക്തംചൊരിയേണ്ടതിന്നു അവര്‍അവർ നിന്നില്‍നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|13}} നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ഞാൻ കൈകൊട്ടും:
 
{{verse|14}} ഞാന്‍ഞാൻ നിന്നോടു കാര്യം തീര്‍ക്കുംന്നതീർക്കുംന്ന നാളില്‍നാളിൽ നീ ധൈര്യത്തോടെ നിലക്കുമോ? നിന്റെ കൈകള്‍കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ഞാൻ നിവൃത്തിക്കയും ചെയ്യും.
 
{{verse|15}} ഞാന്‍ഞാൻ നിന്നെ ജാതികളുടെ ഇടയില്‍ഇടയിൽ ചിന്നിച്ചു രാജ്യങ്ങളില്‍രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കല്‍നിന്നുനിങ്കൽനിന്നു നീക്കും.
 
{{verse|16}} ജാതികള്‍ജാതികൾ കാണ്‍കെകാൺകെ നീ നിന്നില്‍ത്തന്നേനിന്നിൽത്തന്നേ മലിനയായ്തീരും; ഞാന്‍ഞാൻ യഹോവ എന്നു നീ അറിയും.
 
{{verse|17}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|18}} മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം എനിക്കു കിട്ടുമായ്തീര്‍ന്നിരിക്കുന്നുകിട്ടുമായ്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില്‍നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര്‍അവർ വെള്ളിയുടെ കിട്ടമായ്തീര്‍ന്നിരിക്കുന്നുകിട്ടമായ്തീർന്നിരിക്കുന്നു;
 
{{verse|19}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ എല്ലാവരും കിട്ടമായ്തീര്‍ന്നിരിക്കകൊണ്ടുകിട്ടമായ്തീർന്നിരിക്കകൊണ്ടു ഞാന്‍ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവില്‍നടുവിൽ കൂട്ടും.
 
{{verse|20}} വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില്‍നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന്‍ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
 
{{verse|21}} ഞാന്‍ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേല്‍മേൽ ഊതും; അങ്ങനെ നിങ്ങള്‍നിങ്ങൾ അതിന്റെ നടുവില്‍നടുവിൽ ഉരുകിപ്പോകും.
 
{{verse|22}} ഉലയുടെ നടുവില്‍നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങള്‍നിങ്ങൾ അതിന്റെ നടുവില്‍നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാന്‍ഞാൻ എന്റെ ക്രോധം നിങ്ങളുടെമേല്‍നിങ്ങളുടെമേൽ പകര്‍ന്നിരിക്കുന്നുപകർന്നിരിക്കുന്നു എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|23}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|24}} മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തില്‍ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
 
{{verse|25}} അതിന്റെ നടുവില്‍നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവര്‍അവർ അതിന്റെ നടുവില്‍നടുവിൽ വിധവമാരെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|26}} അതിലെ പുരോഹിതന്മാര്‍പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍അവർ ശുദ്ധവും അശുദ്ധവും തമ്മില്‍തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിര്‍മ്മലിനവുംനിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
 
{{verse|27}} അതിന്റെ നടുവിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
 
{{verse|28}} അതിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ വ്യാജം ദര്‍ശിച്ചുംദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്‍ക്കുംഅവർക്കും കുമ്മായം തേക്കുന്നു.
 
{{verse|29}} ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
 
{{verse|30}} ഞാന്‍ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ഇടിവിൽ നില്‍ക്കേണ്ടതിന്നുനിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ഞാൻ അവരുടെ ഇടയില്‍ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
 
{{verse|31}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ എന്റെ ക്രോധം അവരുടെമേല്‍അവരുടെമേൽ പകര്‍ന്നുപകർന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 23|
}}