"താൾ:Girija Kalyanam 1925.pdf/25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '.{{left|6}}{{center|ഗിരിജാകല്യാണം}} ---- <poem> അമൃതാശനപതി സുമതി...' താ... |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
തലക്കെട്ട് (ഉൾപ്പെടുത്തില്ല): | തലക്കെട്ട് (ഉൾപ്പെടുത്തില്ല): | ||
വരി 1: | വരി 1: | ||
{{RunningHeader|6|ഗിരിജാകല്യാണം}} |
|||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
.{{left|6}}{{center|ഗിരിജാകല്യാണം}} |
|||
---- |
|||
<poem> |
<poem> |
||
അമൃതാശനപതി സുമതി ശചീപതി |
അമൃതാശനപതി സുമതി ശചീപതി |
||
ക്രമമേദുരഭക്ത്യാ സമുപാസിച്ചു ദേവീം. |
|||
സമയാ മന്ദാകിനീമമലേ |
സമയാ മന്ദാകിനീമമലേ മണിഗൃഹേ |
||
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ചു, |
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ചു, |
||
സുരഭിയുടെപാൽകൊണ്ടഭിഷേചനം ചെയ്തു; |
|||
സുരഭീധൂപദീപാദ്യുപഹാരങ്ങൾ |
സുരഭീധൂപദീപാദ്യുപഹാരങ്ങൾ നല്കി; |
||
വലവൈരിക്കു ചെയ്തു പലരും പരികൎമ്മം; |
വലവൈരിക്കു ചെയ്തു പലരും പരികൎമ്മം; |
||
കുലിശായുധൻ സുധാകലശം നിവേദിച്ചു. |
കുലിശായുധൻ സുധാകലശം നിവേദിച്ചു. |
||
വരി 15: | വരി 14: | ||
വശക്കേടുപോയ് വാനിൽ വസിക്കും മരങ്ങൾക്കും |
വശക്കേടുപോയ് വാനിൽ വസിക്കും മരങ്ങൾക്കും |
||
അശക്യമായഭാരം ത്യജിക്കായ്‌വന്നു പാട്ടി- |
അശക്യമായഭാരം ത്യജിക്കായ്‌വന്നു പാട്ടി- |
||
ലമർത്യനാരിമാൎക്കും |
ലമർത്യനാരിമാൎക്കും പ്രവൃത്തിയതൊന്നായി. |
||
അടിച്ചുതളി ചിലർ; |
അടിച്ചുതളി ചിലർ; പടിച്ചു പാടി ഗീതം; |
||
നടിച്ചു നാട്യം ചിലർ; മടിച്ചീലാരുമൊന്നും; |
നടിച്ചു നാട്യം ചിലർ; മടിച്ചീലാരുമൊന്നും; |
||
സിദ്ധഗന്ധൎവ്വമുഖഹസ്തവാദിതവേണു- |
സിദ്ധഗന്ധൎവ്വമുഖഹസ്തവാദിതവേണു- |
||
വരി 23: | വരി 22: | ||
വൃത്രവൈരിക്കു നിത്യമുദിമം മറ്റൊന്നില്ല. |
വൃത്രവൈരിക്കു നിത്യമുദിമം മറ്റൊന്നില്ല. |
||
ഭക്തിവന്നുദിച്ചതിൽ സക്തിയും വന്നു; നന്നാ- |
ഭക്തിവന്നുദിച്ചതിൽ സക്തിയും വന്നു; നന്നാ- |
||
യുൾഞെളിവോടേ വാഴ്‌ത്തി നിത്യവൂം നുതി |
യുൾഞെളിവോടേ വാഴ്‌ത്തി നിത്യവൂം നുതി ചെയ്തു. |
||
വരദേ! നിരുപമചരിതേ; മഹേശ്വരി! |
വരദേ! നിരുപമചരിതേ; മഹേശ്വരി! |
||
പെരിയദുഃഖാൎണ്ണവകര കാട്ടണമമ്മേ! |
പെരിയദുഃഖാൎണ്ണവകര കാട്ടണമമ്മേ! |
||
പരമശിവപ്രിയേ! ഹര മേദുരിതം നീ |
പരമശിവപ്രിയേ! ഹര മേദുരിതം നീ |
||
ചിരമെങ്ങളെപ്പാലിച്ചരുളു കാമപ്രദേ! |
ചിരമെങ്ങളെപ്പാലിച്ചരുളു കാമപ്രദേ! |
||
ചതിചെയ്‌വതിന്നതിചതുരേ! തായേ! ജഗ- |
|||
ത്‌ത്രിതയോദയസ്ഥിതിക്ഷയകാരിണി! മായേ! |
ത്‌ത്രിതയോദയസ്ഥിതിക്ഷയകാരിണി! മായേ! |
||
മധുകൈടഭാസുരമഥനപ്രരോചിതേ! |
മധുകൈടഭാസുരമഥനപ്രരോചിതേ! |
||
മദനവധൂമധുമദവൈഭവപ്രദേ! |
മദനവധൂമധുമദവൈഭവപ്രദേ! |
||
മഹിഷനിഷ്പേഷണേ! നിഹതധൂമ്രേക്ഷണേ! |
|||
മഹിഷനിഷ്പേക്ഷണേ! നിഹതധ്രൂമ്രേക്ഷണേ! |
|||
മഹിഷാസനപുരപ്രഹിതചണ്ഡമുണ്ഡേ! |
മഹിഷാസനപുരപ്രഹിതചണ്ഡമുണ്ഡേ! |
||
രുധിരബീജവ്രജഖദിരാനലജ്വാലേ! |
രുധിരബീജവ്രജഖദിരാനലജ്വാലേ! |