"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 24
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 25|
}}
{{SVPM Old Testament}}
 
{{verse|1}} ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേല്‍രാജാവുബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
 
{{verse|3}} നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതില്‍അതിൽ വെള്ളം ഒഴിക്ക.
 
{{verse|4}} മാംസകഷണങ്ങള്‍മാംസകഷണങ്ങൾ, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള്‍കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതില്‍അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ടുഅസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
 
{{verse|5}} ആട്ടിന്‍ആട്ടിൻ കൂട്ടത്തില്‍നിന്നുകൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള്‍അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
 
{{verse|6}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല്‍അതിന്മേൽ വീണിട്ടില്ല.
 
{{verse|7}} അവള്‍അവൾ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
 
{{verse|8}} ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന്‍ഞാൻ , അവള്‍അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല്‍പാറമേൽ തന്നേ നിര്‍ത്തിയിരിക്കുന്നുനിർത്തിയിരിക്കുന്നു.
 
{{verse|9}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാന്‍ഞാൻ വിറകുകൂമ്പാരം വലുതാക്കും.
 
{{verse|10}} വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍അസ്ഥികൾ വെന്തുപോകട്ടെ.
 
{{verse|11}} അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതില്‍അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല്‍കനലിന്മേൽ വെക്കുക.
 
{{verse|12}} അവള്‍അവൾ അദ്ധ്വാനംകൊണ്ടു തളര്‍ന്നുപോയിതളർന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
 
{{verse|13}} നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തംദുർമ്മര്യാദനിമിത്തം ഞാന്‍ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ശുദ്ധമാകായ്കയാൽ ഞാന്‍ഞാൻ എന്റെ ക്രോധം നിന്റെമേല്‍നിന്റെമേൽ തീര്‍ക്കുംവോളംതീർക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
 
{{verse|14}} യഹോവയായ ഞാന്‍ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ഞാൻ അതു അനുഷ്ഠിക്കും; ഞാന്‍ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കുംക്രിയകൾക്കും തക്കവണ്ണം അവര്‍അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|15}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|16}} മനുഷ്യപുത്രാ, ഞാന്‍ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാല്‍അടിയാൽ നിങ്കല്‍നിന്നുനിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍കണ്ണുനീർ വാര്‍ക്കുംകയോവാർക്കുംകയോ ചെയ്യരുതു.
 
{{verse|17}} നീ മൌനമായി നെടുവീര്‍പ്പിട്ടുകൊള്‍കനെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവര്‍മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
 
{{verse|18}} അങ്ങനെ ഞാന്‍ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന്‍ഞാൻ പിറ്റെ രാവിലെ ചെയ്തു.
 
{{verse|19}} അപ്പോള്‍അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അര്‍ത്ഥംഅർത്ഥം എന്തു? ഞങ്ങള്‍ക്കുഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
 
{{verse|20}} അതിന്നു ഞാന്‍ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|21}} നീ യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ഗര്‍വ്വിക്കുന്നഗർവ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാന്‍ഞാൻ അശുദ്ധമാക്കും; നിങ്ങള്‍നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടുവാൾകൊണ്ടു വീഴും.
 
{{verse|22}} ഞാന്‍ഞാൻ ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള്‍നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവര്‍മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
 
{{verse|23}} നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങള്‍നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളില്‍അകൃത്യങ്ങളിൽ തന്നേ ക്ഷയിച്ചു തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ നോക്കി ഞരങ്ങും.
 
{{verse|24}} ഇങ്ങനെ യെഹെസ്കേല്‍യെഹെസ്കേൽ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവന്‍അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ ഞാന്‍ഞാൻ യഹോവയായ കര്‍ത്താവുകർത്താവു എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|25}} മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ഞാൻ അവരില്‍നിന്നുഅവരിൽനിന്നു എടുത്തുകളയുന്ന നാളില്‍നാളിൽ
 
{{verse|26}} ആ നാളില്‍നാളിൽ തന്നേ, ചാടിപ്പോകുന്ന ഒരുത്തന്‍ഒരുത്തൻ നിന്റെ അടുക്കല്‍അടുക്കൽ വന്നു വസ്തുത നിന്നെ പറഞ്ഞു കേള്‍പ്പിക്കുംകേൾപ്പിക്കും;
 
{{verse|27}} ചാടിപ്പോയവനോടു സംസാരിപ്പാന്‍സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്കുംഅവർക്കും ഒരു അടയാളമായിരിക്കും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 25|
}}