"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 25
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 26|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:
 
{{verse|3}} യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ വചനം കേള്‍പ്പിന്‍കേൾപ്പിൻ ; യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍അശുദ്ധമായ്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേല്‍ദേശംയിസ്രായേൽദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ശൂന്യമായ്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
 
{{verse|4}} ഞാന്‍ഞാൻ നിന്നെ കിഴക്കുള്ളവര്‍ക്കുംകിഴക്കുള്ളവർക്കും കൈവശമാക്കിക്കൊടുക്കും; അവര്‍അവർ നിങ്കല്‍നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍പാൽ കുടിക്കയും ചെയ്യും.
 
{{verse|5}} ഞാന്‍ഞാൻ രബ്ബയെ ഒട്ടകങ്ങള്‍ക്കുഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ആട്ടിൻ കൂട്ടങ്ങള്‍ക്കുകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|6}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടുകാൽകൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെസർവ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വംഹൃദയപൂർവ്വം സന്തോഷിച്ചചതുകൊണ്ടു,
 
{{verse|7}} ഞാന്‍ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കുജാതികൾക്കു കവര്‍ച്ചയായികവർച്ചയായി കൊടുക്കും; ഞാന്‍ഞാൻ നിന്നെ വംശങ്ങളില്‍നിന്നുവംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളില്‍ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ഞാൻ യഹോവ എന്നു നീ അറിയും.
 
{{verse|8}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
 
{{verse|9}} ഞാന്‍ഞാൻ മോവാബിന്റെ പാര്‍ശ്വത്തെപാർശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍ബാൽ- മെയോന്‍മെയോൻ , കീര്‍യ്യഥയീംകീർയ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍പട്ടണങ്ങൾമുതൽ തുറന്നുവെച്ചു
 
{{verse|10}} അവയെ അമ്മോന്യര്‍അമ്മോന്യർ ജാതികളുടെ ഇടയില്‍ഇടയിൽ ഔര്‍ക്കപ്പെടാതെഔർക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കുംകഴിക്കുള്ളവർക്കും കൈവശമാക്കിക്കൊടുക്കും.
 
{{verse|11}} ഇങ്ങനെ ഞാന്‍ഞാൻ മോവാബില്‍മോവാബിൽ ന്യായവിധി നടത്തും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
{{verse|12}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
 
{{verse|13}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നുഅതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍തേമാൻ മുതല്‍മുതൽ ദേദാന്‍ദേദാൻ വരെ അവര്‍അവർ വാളിനാല്‍വാളിനാൽ വീഴും.
 
{{verse|14}} ഞാന്‍ഞാൻ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരംയിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍അവർ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍അപ്പോൾ അവര്‍അവർ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|15}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യര്‍ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടുംപൂർവ്വദ്വേഷത്തോടും നാശം വരുത്തുവാന്‍വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
 
{{verse|16}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍കടൽക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
 
{{verse|17}} ഞാന്‍ഞാൻ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ഞാൻ പ്രതികാരം അവരോടു നടത്തുമ്പോള്‍നടത്തുമ്പോൾ, ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 26|
}}