"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 29
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 30|
}}
{{SVPM Old Testament}}
 
{{verse|1}} പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാല്‍പറയേണ്ടതെന്തെന്നാൽ:
 
{{verse|3}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില്‍നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
 
{{verse|4}} ഞാന്‍ഞാൻ നിന്റെ ചെകിളയില്‍ചെകിളയിൽ ചൂണ്ടല്‍ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലില്‍ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവില്‍നിന്നുനടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലില്‍ചെതുമ്പലിൽ പറ്റിയിരിക്കും.
 
{{verse|5}} ഞാന്‍ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയില്‍മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിന്‍വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന്‍ഞാൻ നിന്നെ കാട്ടുമൃഗങ്ങള്‍ക്കുംകാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികള്‍ക്കുംപക്ഷികൾക്കും ഇരയായി കൊടുക്കും.
 
{{verse|6}} മിസ്രയീംനിവാസികള്‍മിസ്രയീംനിവാസികൾ യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന്‍ഞാൻ യഹോവ എന്നു അറിയും.
 
{{verse|7}} അവര്‍അവർ നിന്നെ കയ്യില്‍കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോള്‍തോൾ ഒക്കെയും കീറിക്കളഞ്ഞു; അവര്‍അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
 
{{verse|8}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിന്റെ നേരെ വാള്‍വാൾ വരുത്തി നിങ്കല്‍നിന്നുനിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
 
{{verse|9}} മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന്‍അവൻ പറഞ്ഞുവല്ലോ.
 
{{verse|10}} അതുകൊണ്ടു ഞാന്‍ഞാൻ നിനക്കും നിന്റെ നദികള്‍ക്കുംനദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല്‍മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
 
{{verse|11}} മനുഷ്യന്റെ കാല്‍കാൽ അതില്‍കൂടിഅതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാല്‍കാൽ അതില്‍അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതില്‍അതിൽ നിവാസികള്‍നിവാസികൾ ഇല്ലാതെയിരിക്കും.
 
{{verse|12}} ഞാന്‍ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ഇടയിൽ ചിന്നിച്ചു ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിച്ചുകളയും.
 
{{verse|13}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാന്‍ഞാൻ മിസ്രയീമ്യരെ അവര്‍അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളില്‍നിന്നുജാതികളിൽനിന്നു ശേഖരിക്കും.
 
{{verse|14}} ഞാന്‍ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍അവർ ഒരു ഹീനരാജ്യമായിരിക്കും.
 
{{verse|15}} അതു രാജ്യങ്ങളില്‍വെച്ചുരാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കുജാതികൾക്കു മേലായി അതു തന്നെത്താന്‍തന്നെത്താൻ ഉയര്‍ത്തുകയുംഉയർത്തുകയും ഇല്ല; അവര്‍അവർ ജാതികളുടെമേല്‍ജാതികളുടെമേൽ വാഴാതവണ്ണം ഞാന്‍ഞാൻ അവരെ കുറെച്ചുകളയും.
 
{{verse|16}} യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്‍നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഔര്‍പ്പിക്കുന്നതായോരുഔർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന്‍ഞാൻ യഹോവയായ കര്‍ത്താവുകർത്താവു എന്നു അവര്‍അവർ അറിയും.
 
{{verse|17}} ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|18}} മനുഷ്യപുത്രാ, ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ് നേസര്‍നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
 
{{verse|19}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാന്‍ഞാൻ മിസ്രയീംദേശത്തെ ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവന്‍അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യുംകവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
 
{{verse|20}} ഞാന്‍ഞാൻ അവന്നു മിസ്രയീംദേശത്തെ അവന്‍അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവര്‍അവർ എനിക്കായിട്ടല്ലോ പ്രവര്‍ത്തിച്ചതുപ്രവർത്തിച്ചതു എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|21}} അന്നാളില്‍അന്നാളിൽ ഞാന്‍ഞാൻ യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവില്‍നടുവിൽ നിനക്കു തുറന്ന വായ് നലകും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 30|
}}