"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 30
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 31|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിന്‍മുറയിടുവിൻ .
 
{{verse|3}} നാള്‍നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
 
{{verse|4}} മിസ്രയീമിന്റെ നേരെ വാള്‍വാൾ വരും; മിസ്രയീമില്‍മിസ്രയീമിൽ നിഹതന്മാര്‍നിഹതന്മാർ വീഴുകയും അവര്‍അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ കൂശില്‍കൂശിൽ അതിവേദനയുണ്ടാകും.
 
{{verse|5}} കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്‍പെട്ടസഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടുവാൾകൊണ്ടു വീഴും.
 
{{verse|6}} യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവര്‍താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതല്‍സെവേനേഗോപുരംമുതൽ അവര്‍അവർ വാള്‍കൊണ്ടുവാൾകൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|7}} അവര്‍അവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങള്‍പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആയിരിക്കും.
 
{{verse|8}} ഞാന്‍ഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകര്‍ന്നുപോകുമ്പോള്‍തകർന്നുപോകുമ്പോൾ ഞാന്‍ഞാൻ യഹോവയെന്നു അവര്‍അവർ അറിയും.
 
{{verse|9}} ആ നാളില്‍നാളിൽ ദൂതന്മാര്‍ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളില്‍കപ്പലുകളിൽ കയറി എന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു പുറപ്പെടും; അപ്പോള്‍അപ്പോൾ മിസ്രയീമിന്റെ നാളില്‍നാളിൽ എന്നപോലെ അവര്‍ക്കുംഅവർക്കും അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.
 
{{verse|10}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ ബാബേല്‍ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാല്‍കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.
 
{{verse|11}} ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളില്‍ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവര്‍അവർ മിസ്രയീമിന്റെ നേരെ വാള്‍വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
 
{{verse|12}} ഞാന്‍ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്‍ക്കുംദുഷ്ടന്മാർക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ഞാൻ അന്യജാതികളുടെ കയ്യാല്‍കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാന്‍ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
 
{{verse|13}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെമിത്ഥ്യാമൂർത്തികളെ നോഫില്‍നിന്നുനോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
 
{{verse|14}} ഞാന്‍ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വേക്കും, നോവില്‍നോവിൽ ന്യായവിധി നടത്തും,
 
{{verse|15}} മിസ്രയീമിന്റെ കോട്ടയായ സീനില്‍സീനിൽ ഞാന്‍ഞാൻ എന്റെ ക്രോധം പകരും; ഞാന്‍ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
 
{{verse|16}} ഞാന്‍ഞാൻ മിസ്രയീമിന്നു തീ വേക്കും; സീന്‍സീൻ അതിവേദനയില്‍അതിവേദനയിൽ ആകും; നോവ് പിളര്‍ന്നുപോകുംപിളർന്നുപോകും; നോഫിന്നു പകല്‍സമയത്തുപകൽസമയത്തു വൈരികള്‍വൈരികൾ ഉണ്ടാകും.
 
{{verse|17}} ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാര്‍യൌവനക്കാർ വാള്‍കൊണ്ടുവാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
 
{{verse|18}} ഞാന്‍ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസില്‍തഹഫ്നേഹെസിൽ പകല്‍പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
 
{{verse|19}} ഇങ്ങനെ ഞാന്‍ഞാൻ മിസ്രയീമില്‍മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
{{verse|20}} പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|21}} മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാന്‍ഞാൻ ഒടിച്ചിരിക്കുന്നു; അതു വാള്‍വാൾ പിടിപ്പാന്‍പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
 
{{verse|22}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാന്‍ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാന്‍ഞാൻ അവന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും.
 
{{verse|23}} ഞാന്‍ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ഇടയിൽ ചിന്നിച്ചു ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിച്ചുകളയും.
 
{{verse|24}} ഞാന്‍ഞാൻ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യില്‍കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാന്‍ഞാൻ ഒടിച്ചുകളയും; മുറിവേറ്റവന്‍മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവര്‍അവർ അവന്റെ മുമ്പില്‍മുമ്പിൽ ഞരങ്ങും.
 
{{verse|25}} ഇങ്ങനെ ഞാന്‍ഞാൻ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങള്‍ഭുജങ്ങൾ വീണുപോകും; ഞാന്‍ഞാൻ എന്റെ വാളിനെ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ കയ്യില്‍കയ്യിൽ കൊടുത്തിട്ടു അവന്‍അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഔങ്ങുമ്പോള്‍ഔങ്ങുമ്പോൾ ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
{{verse|26}} ഞാന്‍ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ഇടയിൽ ചിന്നിച്ചു ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 31|
}}