"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 36" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 36
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 35|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 37|
}}
{{SVPM Old Testament}}
 
{{verse|1}} നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടുയിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേല്‍പര്‍വ്വതങ്ങളേയിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍കേൾപ്പിൻ !
 
{{verse|2}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികള്‍പുരാതനഗിരികൾ ഞങ്ങള്‍ക്കുഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
 
{{verse|3}} അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ജാതികളില്‍ജാതികളിൽ ശേഷിച്ചവര്‍ക്കുംുശേഷിച്ചവർക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍നിങ്ങൾ വായാളികളുടെ അധരങ്ങളില്‍അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടുംഅപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേയിസ്രായേൽപർവ്വതങ്ങളേ,
 
{{verse|4}} യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ വചനം കേള്‍പ്പിന്‍കേൾപ്പിൻ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവുംനിർജ്ജനവും ചുറ്റുമുള്ള ജാതികളില്‍ജാതികളിൽ ശേഷിച്ചവര്‍ക്കുംശേഷിച്ചവർക്കും കവര്‍ച്ചയുംകവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
 
{{verse|5}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളില്‍ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ഞാൻ നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍അവർ എന്റെ ദേശത്തെ കവര്‍ച്ചക്കായികവർച്ചക്കായി തള്ളിക്കളവാന്‍തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടുംപൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കുതങ്ങൾക്കു അവകാശമായി നിയമിച്ചുവല്ലോ.
 
{{verse|6}} അതുകൊണ്ടു നീ യിസ്രായേല്‍യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ഞാൻ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
 
{{verse|7}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ഞാൻ കൈ ഉയര്‍ത്തിഉയർത്തി സത്യം ചെയ്യുന്നു.
 
{{verse|8}} നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേയിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല്‍യിസ്രായേൽ വരുവാന്‍വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കുംഅവർക്കും വേണ്ടി ഫലം കായ്പിന്‍കായ്പിൻ .
 
{{verse|9}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍നിങ്ങളിൽ കൃഷിയും വിതയും നടക്കും.
 
{{verse|10}} ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ മനുഷ്യരെ, യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും; പട്ടണങ്ങളില്‍പട്ടണങ്ങളിൽ നിവാസികള്‍നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
 
{{verse|11}} ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും; അവര്‍അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കുംപാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ചെയ്യും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|12}} ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍അവർ നിന്നെ കൈവശമാക്കും; നീ അവര്‍ക്കുംഅവർക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
 
{{verse|13}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍അർ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
 
{{verse|14}} നീ ഇനിമേല്‍ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|15}} ഞാന്‍ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ലകേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|16}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|17}} മനുഷ്യപുത്രാ, യിസ്രായേല്‍യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍പാർത്തിരുന്നപ്പോൾ, അവര്‍അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടുംപ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
 
{{verse|18}} അവര്‍അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടുവിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന്‍ഞൻ എന്റെ ക്രോധം അവരുടെമേല്‍അവരുടെമേൽ പകര്‍ന്നുപകർന്നു.
 
{{verse|19}} ഞാന്‍ഞാൻ അവരെ ജാതികളുടെ ഇടയില്‍ഇടയിൽ ചിന്നിച്ചു; അവര്‍അവർ ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കുംപ്രവൃത്തികൾക്കും തക്കവണ്ണം ഞാന്‍ഞാൻ അവരെ ന്യായം വിധിച്ചു.
 
{{verse|20}} അവര്‍അവർ ജാതികളുടെ ഇടയില്‍ഇടയിൽ ചെന്നുചേര്‍ന്നപ്പോള്‍ചെന്നുചേർന്നപ്പോൾ, ഇവര്‍ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവര്‍വിട്ടുപോകേണ്ടിവന്നവർ എന്നു അവര്‍അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാല്‍പറയുമാറാക്കിയതിനാൽ അവര്‍അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
 
{{verse|21}} എങ്കിലും യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം ചെന്നുചേര്‍ന്നചെന്നുചേർന്ന ജാതികളുടെ ഇടയില്‍ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
 
{{verse|22}} അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍നിങ്ങൾ ചെന്നുചേര്‍ന്നചെന്നുചേർന്ന ജാതികളുടെ ഇടയില്‍ഇടയിൽ നിങ്ങള്‍നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ഞാൻ അങ്ങനെ ചെയ്യുന്നതു.
 
{{verse|23}} ജാതികളുടെ ഇടയില്‍ഇടയിൽ നിങ്ങള്‍നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയില്‍ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാന്‍ഞാൻ വിശുദ്ധീകരിക്കും; ജാതികള്‍ജാതികൾ കാണ്‍കെകാൺകെ ഞാന്‍ഞാൻ എന്നെത്തന്നേ നിങ്ങളില്‍നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോള്‍വിശുദ്ധീകരിക്കുമ്പോൾ ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|24}} ഞാന്‍ഞാൻ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നുഇടയിൽനിന്നു കൂട്ടി സകലദേശങ്ങളില്‍നിന്നുംസകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
 
{{verse|25}} ഞാന്‍ഞാൻ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ നിര്‍മ്മലജലംനിർമ്മലജലം തളിക്കും; നിങ്ങള്‍നിങ്ങൾ നിര്‍മ്മലരായിനിർമ്മലരായി തീരും, ഞാന്‍ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുംനിർമ്മലീകരിക്കും.
 
{{verse|26}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ഞാൻ നിങ്ങളുടെ ഉള്ളില്‍ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ഞാൻ നിങ്ങളുടെ ജഡത്തില്‍നിന്നുജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കുനിങ്ങൾക്കു തരും.
 
{{verse|27}} ഞാന്‍ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങള്‍നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
 
{{verse|28}} ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും കൊടുത്ത ദേശത്തു നിങ്ങള്‍നിങ്ങൾ പാര്‍ക്കുംപാർക്കും; നിങ്ങള്‍നിങ്ങൾ എനിക്കു ജനമായും ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവമായും ഇരിക്കും.
 
{{verse|29}} ഞാന്‍ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ഞാൻ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും.
 
{{verse|30}} നിങ്ങള്‍നിങ്ങൾ ഇനിമേല്‍ഇനിമേൽ ജാതികളുടെ ഇടയില്‍ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും.
 
{{verse|31}} അപ്പോള്‍അപ്പോൾ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയുംദുർമ്മാർഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്‍ത്തുഔർത്തു നിങ്ങളുടെ അകൃത്യങ്ങള്‍അകൃത്യങ്ങൾ നിമിത്തവും മ്ളേച്ഛതകള്‍മ്ളേച്ഛതകൾ നിമിത്തവും നിങ്ങള്‍ക്കുനിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
 
{{verse|32}} നിങ്ങളുടെ നിമിത്തമല്ല ഞാന്‍ഞാൻ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കുനിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവുകർത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേയിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍നാണിപ്പിൻ .
 
{{verse|33}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്നനിർമ്മലീകരിക്കുന്ന നാളില്‍നാളിൽ നിങ്ങളുടെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഞാന്‍ഞാൻ ആളെ പാര്‍പ്പിക്കുംപാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
 
{{verse|34}} വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
 
{{verse|35}} ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ഏദെൻ തോട്ടം പോലെയായ്തീര്‍ന്നുവല്ലോപോലെയായ്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോആയിത്തീർന്നുവല്ലോ എന്നു അവര്‍അവർ പറയും.
 
{{verse|36}} ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ജാതികൾ അന്നു അറിയും; യഹോവയായ ഞാന്‍ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ഞാൻ നിവര്‍ത്തിക്കയുംനിവർത്തിക്കയും ചെയ്യും.
 
{{verse|37}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ഞാൻ ഒന്നുകൂടെ ചെയ്യും: ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും ആളുകളെ ആട്ടിന്‍ആട്ടിൻ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കുംവർദ്ധിപ്പിച്ചുകൊടുക്കും.
 
{{verse|38}} ശൂന്യമായ്പോയിരുന്ന പട്ടണങ്ങള്‍പട്ടണങ്ങൾ വിശുദ്ധമായ ആട്ടിന്‍ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളില്‍ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിന്‍ആട്ടിൻ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന്‍ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 35|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 37|
}}