"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 37
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 36|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 38|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ കൈ എന്റെമേല്‍എന്റെമേൽ വന്നു യഹോവയുടെ ആത്മാവില്‍ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില്‍നടുവിൽ നിറുത്തി; അതു അസ്ഥികള്‍കൊണ്ടുഅസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
 
{{verse|2}} അവന്‍അവൻ എന്നെ അവയുടെ ഇടയില്‍ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിന്‍പരപ്പിൻ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
 
{{verse|3}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാന്‍ഞാൻ : യഹോവയായ കര്‍ത്താവേകർത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
 
{{verse|4}} അവന്‍അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍കേൾപ്പിൻ !
 
{{verse|5}} യഹോവയായ കര്‍ത്താവുകർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ ശ്വാസം വരുത്തും.
 
{{verse|6}} ഞാന്‍ഞാൻ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളില്‍നിങ്ങളിൽ ശ്വാസം വരുത്തും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|7}} എന്നോടു കല്പിച്ചതുപോലെ ഞാന്‍ഞാൻ പ്രവചിച്ചു; ഞാന്‍ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നുവന്നുചേർന്നു.
 
{{verse|8}} പിന്നെ ഞാന്‍ഞാൻ നോക്കി: അവയുടെ മേല്‍മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേല്‍അവയുടെമേൽ ത്വകൂ പൊതിഞ്ഞതും കണ്ടു; എന്നാല്‍എന്നാൽ ശ്വാസം അവയില്‍അവയിൽ ഇല്ലാതെയിരുന്നു.
 
{{verse|9}} അപ്പോള്‍അപ്പോൾ അവന്‍അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളില്‍നിന്നുംകാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാര്‍നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേല്‍മേൽ ഊതുക.
 
{{verse|10}} അവന്‍അവൻ എന്നോടു കല്പിച്ചതുപോലെ ഞാന്‍ഞാൻ പ്രവചിച്ചപ്പോള്‍പ്രവചിച്ചപ്പോൾ ശ്വാസം അവരില്‍അവരിൽ വന്നു; അവര്‍അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നുനിവിർന്നുനിന്നു.
 
{{verse|11}} പിന്നെ അവന്‍അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍അസ്ഥികൾ ഇസ്രായേല്‍ഗൃഹമൊക്കെയുംഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍അവർ പറയുന്നു.
 
{{verse|12}} അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ഞാൻ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നുശവകൂഴിയിൽനിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കുയിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
 
{{verse|13}} അങ്ങനെ എന്റെ ജനമേ, ഞാന്‍ഞാൻ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നുശവകൂഴിയിൽനിന്നു കയറ്റുമ്പോള്‍കയറ്റുമ്പോൾ ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|14}} നിങ്ങള്‍നിങ്ങൾ ജീവക്കേണ്ടതിന്നു ഞാന്‍ഞാൻ എന്റെ ആത്മാവിനെ നിങ്ങളില്‍നിങ്ങളിൽ ആക്കും; ഞാന്‍ഞാൻ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കുംപാർപ്പിക്കും; യഹോവയായ ഞാന്‍ഞാൻ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നുനിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|15}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|16}} മനുഷ്യപുത്രാ, നീ ഒരു കോല്‍കോൽ എടുത്തു അതിന്മേല്‍അതിന്മേൽ: യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കുംയിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍കോൽ എടുത്തു അതിന്മേല്‍അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കുംയിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
 
{{verse|17}} പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംകചേർക്കുംക; അവ നിന്റെ കയ്യില്‍കയ്യിൽ ഒന്നായിത്തീരും.
 
{{verse|18}} ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാര്‍സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോള്‍ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
 
{{verse|19}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്‍യോസേഫിൻ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന യിസ്രായേല്‍ഗോത്രങ്ങളെയുംയിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേര്‍ത്തുചേർത്തു ഒരു കോലാക്കും; അവര്‍അവർ എന്റെ കയ്യില്‍കയ്യിൽ ഒന്നായിരിക്കും.
 
{{verse|20}} നീ എഴുതിയ കോലുകള്‍കോലുകൾ അവര്‍അവർ കാണ്‍കെകാൺകെ നിന്റെ കയ്യില്‍കയ്യിൽ ഇരിക്കേണം.
 
{{verse|21}} പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ യിസ്രായേല്‍യിസ്രായേൽ മക്കളെ അവര്‍അവർ ചെന്നു ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നുഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
 
{{verse|22}} ഞാന്‍ഞാൻ അവരെ ദേശത്തു, യിസ്രായേല്‍യിസ്രായേൽ പര്‍വ്വതങ്ങളില്‍പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവര്‍ക്കെല്ലാവര്‍ക്കുംഅവർക്കെല്ലാവർക്കും രാജാവായിരിക്കും; അവര്‍അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
 
{{verse|23}} അവര്‍അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവര്‍അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന്‍ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര്‍അവർ എനിക്കു ജനമായും ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും ദൈവമായും ഇരിക്കും.
 
{{verse|24}} എന്റെ ദാസനായ ദാവീദ് അവര്‍ക്കുംഅവർക്കും രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കുംഅവർക്കെല്ലാവർക്കും ഒരേ ഇടയന്‍ഇടയൻ ഉണ്ടാകും; അവര്‍അവർ എന്റെ വിധികളില്‍വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
 
{{verse|25}} എന്റെ ദാസനായ യാക്കോബിന്നു ഞാന്‍ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ പാര്‍ത്തിരുന്നതുംപാർത്തിരുന്നതും ആയ ദേശത്തു അവര്‍അവർ പാര്‍ക്കുംപാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്കുംഅവർക്കും പ്രഭുവായിരിക്കും.
 
{{verse|26}} ഞാന്‍ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്‍ക്കുംഅവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില്‍നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
 
{{verse|27}} എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും ദൈവമായും അവര്‍അവർ എനിക്കു ജനമായും ഇരിക്കും.
 
{{verse|28}} എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവില്‍നടുവിൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ ഞാന്‍ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ജാതികൾ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 36|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 38|
}}