"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 43
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 42|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 44|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം അവന്‍അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
 
{{verse|2}} അപ്പോള്‍അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
 
{{verse|3}} ഇതു ഞാന്‍ഞാൻ കണ്ട ദര്‍ശനംപോലെദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ ഞാന്‍ഞാൻ വന്നപ്പോള്‍വന്നപ്പോൾ കണ്ട ദര്‍ശനംപോലെദർശനംപോലെ തന്നേ; ഈ ദര്‍ശനങ്ങള്‍ദർശനങ്ങൾ കെബാര്‍കെബാർ നദീതീരത്തുവെച്ചു ഞാന്‍ഞാൻ കണ്ട ദര്‍ശനംപോലെദർശനംപോലെ ആയിരുന്നു; അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ കവിണ്ണുവീണു.
 
{{verse|4}} യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരത്തില്‍ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
 
{{verse|5}} ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
 
{{verse|6}} ആ പുരുഷന്‍പുരുഷൻ എന്റെ അടുക്കല്‍അടുക്കൽ നിലക്കുമ്പോള്‍നിലക്കുമ്പോൾ, ആലയത്തില്‍ആലയത്തിൽ നിന്നു ഒരുത്തന്‍ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാന്‍ഞാൻ കേട്ടു.
 
{{verse|7}} അവന്‍അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാന്‍ഞാൻ എന്നേക്കും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്‍ഗൃഹമെങ്കിലുംയിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടുംശവങ്ങൾകൊണ്ടും
 
{{verse|8}} എനിക്കും അവര്‍ക്കുംഅവർക്കും ഇടയില്‍ഇടയിൽ ഒരു ചുവര്‍ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര്‍അവർ ചെയ്ത മ്ളേച്ഛതകളാല്‍മ്ളേച്ഛതകളാൽ അവര്‍അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ഞാൻ എന്റെ കോപത്തില്‍കോപത്തിൽ അവരെ നശിപ്പിച്ചു.
 
{{verse|9}} ഇപ്പോള്‍ഇപ്പോൾ അവര്‍അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കല്‍നിന്നുഎങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാല്‍എന്നാൽ ഞാന്‍ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
 
{{verse|10}} മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവര്‍അവർ അതിന്റെ മാതൃക അളക്കട്ടെ.
 
{{verse|11}} അവര്‍അവർ ചെയ്ത സകലത്തെയും കുറിച്ചു അവര്‍അവർ ലജ്ജിച്ചാല്‍ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര്‍അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര്‍അവർ കാണ്‍കെകാൺകെ എഴുതിവെക്കുക.
 
{{verse|12}} ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ മുകളില്‍മുകളിൽ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
 
{{verse|13}} മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
 
{{verse|14}} നിലത്തെ ചുവടുമുതല്‍ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതല്‍തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
 
{{verse|15}} ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പില്‍നിന്നുഅടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
 
{{verse|16}} യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
 
{{verse|17}} അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വകൂ അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങള്‍പതനങ്ങൾ കിഴക്കോട്ടായിരിക്കേണം.
 
{{verse|18}} പിന്നെ അവന്‍അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍അവർ യാഗപീഠം ഉണ്ടാക്കുന്ന നാളില്‍നാളിൽ അതിന്മേല്‍അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ചട്ടങ്ങൾ ആവിതു:
 
{{verse|19}} എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|20}} നീ അതിന്റെ രക്തത്തില്‍രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
 
{{verse|21}} പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തില്‍ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
 
{{verse|22}} രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം; അവര്‍അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
 
{{verse|23}} അതിന്നു പാപപരിഹാരം വരുത്തിത്തീര്‍ന്നശേഷംവരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ആട്ടിൻ കൂട്ടത്തില്‍കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|24}} നീ അവയെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാര്‍പുരോഹിതന്മാർ അവയുടെമേല്‍അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|25}} ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണംഅർപ്പിക്കേണം; അവര്‍അവർ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ആട്ടിൻ കൂട്ടത്തില്‍നിന്നുകൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|26}} അങ്ങനെ അവര്‍അവർ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്‍മ്മലീകരിച്ചുംകൊണ്ടുനിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
 
{{verse|27}} ഈ ദിവസങ്ങള്‍ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര്‍പുരോഹിതന്മാർ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്‍പ്പിക്കേണംഅർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളില്‍നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 42|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 44|
}}