"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 47" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 47
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 46|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 48|
}}
{{SVPM Old Testament}}
 
{{verse|1}} അവന്‍അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കല്‍പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോള്‍മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
 
{{verse|2}} അവന്‍അവൻ വടക്കോട്ടുള്ള ഗോപുരത്തില്‍കൂടിഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരത്തില്‍കൂടിഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ഞാൻ കണ്ടു.
 
{{verse|3}} ആ പുരുഷന്‍പുരുഷൻ കയ്യില്‍കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
 
{{verse|4}} അവന്‍അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍കൂടിവെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
 
{{verse|5}} അവന്‍അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന്‍കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നുനദിയായിത്തീർന്നു.
 
{{verse|6}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
 
{{verse|7}} ഞാന്‍ഞാൻ മടങ്ങിച്ചെന്നപ്പോള്‍മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നിലക്കുന്നതു കണ്ടു.
 
{{verse|8}} അപ്പോള്‍അപ്പോൾ അവന്‍അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില്‍കടലിൽ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില്‍കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
 
{{verse|9}} എന്നാല്‍എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടുപത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.
 
{{verse|10}} അതിന്റെ കരയില്‍കരയിൽ ഏന്‍ഏൻ -ഗതി മുതല്‍മുതൽ ഏന്‍ഏൻ -എഗ്ളയീംവരെ മീന്‍മീൻ പിടിക്കാര്‍പിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
 
{{verse|11}} എന്നാല്‍എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
 
{{verse|12}} നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നുവിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
 
{{verse|13}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുംഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍വിവരംഅതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
 
{{verse|14}} നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും നലകുമെന്നു ഞാന്‍ഞാൻ കൈ ഉയര്‍ത്തിഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്കുനിങ്ങൾക്കു എല്ലാവര്‍ക്കുംഎല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്കുനിങ്ങൾക്കു അവകാശമായി വരും.
 
{{verse|15}} ദേശത്തിന്റെ അതിര്‍അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതല്‍മഹാസമുദ്രംമുതൽ ഹെത്ളോന്‍ഹെത്ളോൻ വഴിയായി
 
{{verse|16}} സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
 
{{verse|17}} ഇങ്ങനെ അതിര്‍അതിർ സമുദ്രംമുതല്‍സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്‍ഹസർ-ഏനാന്‍ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
 
{{verse|18}} കിഴക്കു ഭാഗമോ ഹൌറാന്‍ഹൌറാൻ , ദമ്മേശെക്, ഗിലെയാദ് എന്നിവേക്കും യിസ്രായേല്‍ദേശത്തിന്നുംയിസ്രായേൽദേശത്തിന്നും ഇടയില്‍ഇടയിൽ യോര്‍ദ്ദാന്‍യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിര്‍അതിർ മുതല്‍മുതൽ കിഴക്കെ കടല്‍വരെകടൽവരെ നിങ്ങള്‍നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
 
{{verse|19}} തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതല്‍താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
 
{{verse|20}} പടിഞ്ഞാറുഭാഗമോ: തെക്കെ അതിര്‍മുതല്‍അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
 
{{verse|21}} ഇങ്ങനെ നിങ്ങള്‍നിങ്ങൾ ഈ ദേശത്തെ യിസ്രായേല്‍ഗോത്രങ്ങള്‍ക്കുയിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
 
{{verse|22}} നിങ്ങള്‍നിങ്ങൾ അതിനെ നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ ഇടയില്‍ഇടയിൽ വന്നു പാര്‍ക്കുംന്നവരായിപാർക്കുംന്നവരായി നിങ്ങളുടെ ഇടയില്‍ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കുംപരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍അവർ നിങ്ങള്‍ക്കുനിങ്ങൾക്കു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കുംഅവർക്കും യിസ്രായേല്‍ഗോത്രങ്ങളുടെയിസ്രായേൽഗോത്രങ്ങളുടെ ഇടയില്‍ഇടയിൽ അവകാശം ലഭിക്കേണം.
 
{{verse|23}} പരദേശി വന്നു പാര്‍ക്കുംന്നപാർക്കുംന്ന ഗോത്രത്തില്‍ഗോത്രത്തിൽ തന്നേ നിങ്ങള്‍നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 46|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 48|
}}