"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 6
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 5|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 7|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ യിസ്രായേല്‍പര്‍വ്വതങ്ങളുടെയിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്‍ക്കുംഅവർക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു:
 
{{verse|3}} യിസ്രായേല്‍പര്‍വ്വതങ്ങളേയിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ വചനം കേള്‍പ്പിന്‍കേൾപ്പിൻ ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിങ്ങളുടെ നേരെ വാള്‍വാൾ വരുത്തും: ഞാന്‍ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
 
{{verse|4}} നിങ്ങളുടെ ബലിപീഠങ്ങള്‍ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള്‍സൂര്യസ്തംഭങ്ങൾ തകര്‍ന്നുപോകുംതകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില്‍മുമ്പിൽ വീഴിക്കും.
 
{{verse|5}} ഞാന്‍ഞാൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പില്‍മുമ്പിൽ ഇടും; ഞാന്‍ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കുബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
 
{{verse|6}} നിങ്ങളുടെ ബലിപീഠങ്ങള്‍ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ തകര്‍ന്നുതകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള്‍പണികൾ നശിച്ചുപോകയും ചെയ്‍വാന്‍ചെയ്‍വാൻ തക്കവണ്ണം നിങ്ങള്‍നിങ്ങൾ പാര്‍ക്കുംന്നേടത്തൊക്കെയുംപാർക്കുംന്നേടത്തൊക്കെയും പട്ടണങ്ങള്‍പട്ടണങ്ങൾ പാഴായും പൂജാഗിരികള്‍പൂജാഗിരികൾ ശൂന്യമായും തീരും.
 
{{verse|7}} നിഹതന്മാര്‍നിഹതന്മാർ നിങ്ങളുടെ നടുവില്‍നടുവിൽ വീഴും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|8}} എങ്കിലും നിങ്ങള്‍നിങ്ങൾ ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിപ്പോകുമ്പോള്‍ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവര്‍തെറ്റിപ്പോയവർ ജാതികളുടെ ഇടയില്‍ഇടയിൽ നിങ്ങള്‍ക്കുനിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാന്‍ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
 
{{verse|9}} എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നുചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ഞാൻ തകര്‍ത്തുകളഞ്ഞശേഷംതകർത്തുകളഞ്ഞശേഷം, നിങ്ങളില്‍നിങ്ങളിൽ ചാടിപ്പോയവര്‍ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചുഇടയിൽവെച്ചു എന്നെ ഔര്‍ക്കുംഔർക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ദോഷങ്ങൾ നിമിത്തം അവര്‍ക്കുംഅവർക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.
 
{{verse|10}} ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും; ഈ അനര്‍ത്ഥംഅനർത്ഥം അവര്‍ക്കുംഅവർക്കും വരുത്തുമെന്നു വെറുതെയല്ല ഞാന്‍ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
 
{{verse|11}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്‍കൊണ്ടുകാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍അവർ വാള്‍കൊണ്ടുംവാൾകൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.
 
{{verse|12}} ദൂരത്തുള്ളവന്‍ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന്‍സമീപത്തുള്ളവൻ വാള്‍കൊണ്ടുവാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന്‍ഞാൻ എന്റെ ക്രോധം അവരില്‍അവരിൽ നിവര്‍ത്തിക്കുംനിവർത്തിക്കും.
 
{{verse|13}} അവര്‍അവർ തങ്ങളുടെ സകലവിഗ്രഹങ്ങള്‍ക്കുംസകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അര്‍പ്പിച്ചഅർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വ്വതപർവ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന്‍എല്ലാപച്ചമരത്തിൻ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍കരുവേലകത്തിൻ കീഴിലും അവരുടെ നിഹതന്മാര്‍നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില്‍ഇടയിൽ വീണു കിടക്കുമ്പോള്‍കിടക്കുമ്പോൾ ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|14}} ഞാന്‍ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാള്‍രിബ്ളാമരുഭൂമിയെക്കാൾ അധികം നിര്‍ജ്ജനവുംനിർജ്ജനവും ശൂന്യവുമാക്കും; അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ യഹോവയെന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 5|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 7|
}}