"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 8|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ,
 
{{verse|2}} മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവുകർത്താവു യിസ്രായേല്‍ദേശത്തോടുയിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
 
{{verse|3}} ഇപ്പോള്‍ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാന്‍ഞാൻ എന്റെ കോപം നിന്റെമേല്‍നിന്റെമേൽ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കുംസകലമ്ളേച്ഛതകൾക്കും നിന്നോടു പകരംചെയ്യും.
 
{{verse|4}} എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍മ്ളേച്ഛതകൾ നിന്റെ നടുവില്‍നടുവിൽ വെളിപ്പെട്ടുവരും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|5}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനര്‍ത്ഥംഅനർത്ഥം ഒരു അനര്‍ത്ഥംഅനർത്ഥം ഇതാ, വരുന്നു!
 
{{verse|6}} അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്‍ന്നുവരുന്നുഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.
 
{{verse|7}} ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍നാൾ അടുത്തു; മലകളില്‍മലകളിൽ ആര്‍പ്പുവിളിആർപ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ലആർപ്പുവിളിയല്ല.
 
{{verse|8}} ഇപ്പോള്‍ഇപ്പോൾ ഞാന്‍ഞാൻ വേഗത്തില്‍വേഗത്തിൽ എന്റെ ക്രോധം നിന്റെമേല്‍നിന്റെമേൽ പകര്‍ന്നുപകർന്നു, എന്റെ കോപം നിന്നില്‍നിന്നിൽ നിവര്‍ത്തിക്കുംനിവർത്തിക്കും; ഞാന്‍ഞാൻ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കുംസകലമ്ളേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
 
{{verse|9}} എന്റെ കണ്ണു ആദരിക്കാതെയും ഞാന്‍ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍മ്ളേച്ഛതകൾ നിന്റെ നടുവില്‍നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|10}} ഇതാ, നാള്‍നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നുതളിർത്തിരിക്കുന്നു.
 
{{verse|11}} സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നുവളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
 
{{verse|12}} കാലം വന്നിരിക്കുന്നു; നാള്‍നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍വന്നിരിക്കയാൽ വാങ്ങുന്നവന്‍വാങ്ങുന്നവൻ സന്തോഷിക്കയും വിലക്കുന്നവന്‍വിലക്കുന്നവൻ ദുഃഖിക്കയും വേണ്ടാ.
 
{{verse|13}} അവര്‍അവർ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനംദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
 
{{verse|14}} അവര്‍അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല്‍എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല്‍വന്നിരിക്കയാൽ ആരും യുദ്ധത്തിന്നു പോകുന്നില്ല,
 
{{verse|15}} പുറത്തു വാള്‍വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍വയലിൽ ഇരിക്കുന്നവന്‍ഇരിക്കുന്നവൻ വാള്‍കൊണ്ടുവാൾകൊണ്ടു മരിക്കും; പട്ടണത്തില്‍പട്ടണത്തിൽ ഇരിക്കുന്നവന്‍ഇരിക്കുന്നവൻ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.
 
{{verse|16}} എന്നാല്‍എന്നാൽ അവരില്‍വെച്ചുഅവരിൽവെച്ചു ചാടിപ്പോകുന്നവര്‍ചാടിപ്പോകുന്നവർ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
 
{{verse|17}} എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.
 
{{verse|18}} അവര്‍അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
 
{{verse|19}} അവര്‍അവർ തങ്ങളുടെ വെള്ളി വീഥികളില്‍വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവര്‍ക്കുംഅവർക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില്‍കോപദിവസത്തിൽ അവരെ വിടുവിപ്പാന്‍വിടുവിപ്പാൻ കഴികയില്ല; അതിനാല്‍അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്‍ക്കുംഅവർക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.
 
{{verse|20}} അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍അവർ തങ്ങള്‍ക്കുതങ്ങൾക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ആകയാൽ ഞാന്‍ഞാൻ അതു അവര്‍ക്കുംഅവർക്കും മലമാക്കിയിരിക്കുന്നു.
 
{{verse|21}} ഞാന്‍ഞാൻ അതു അന്യന്മാരുടെ കയ്യില്‍കയ്യിൽ കവര്‍ച്ചയായുംകവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കുംദുഷ്ടന്മാർക്കും കൊള്ളയായും കൊടുക്കും; അവര്‍അവർ അതു അശുദ്ധമാക്കും.
 
{{verse|22}} ഞന്‍ഞൻ എന്റെ മുഖം അവരില്‍നിന്നുഅവരിൽനിന്നു തിരിക്കും. അവര്‍അവർ എന്റെ വിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
 
{{verse|23}} ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
 
{{verse|24}} ഞാന്‍ഞാൻ ജാതികളില്‍ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
 
{{verse|25}} നാശം വരുന്നു! അവര്‍അവർ സമാധാനം അന്വേഷിക്കും; എന്നാല്‍എന്നാൽ അതു ഇല്ലാതെ ഇരിക്കും;
 
{{verse|26}} അപകടത്തിന്മേല്‍അപകടത്തിന്മേൽ അപകടവും ശ്രുതിമേല്‍ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍അവർ പ്രവാചകനോടു ദര്‍ശനംദർശനം അന്വേഷിക്കും; എന്നാല്‍എന്നാൽ പുരോഹിതന്റെ പക്കല്‍നിന്നുപക്കൽനിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്‍നിന്നുപക്കൽനിന്നു ആലോചനയും പൊയ്പോകും.
 
{{verse|27}} രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകള്‍കൈകൾ വിറെക്കും; ഞാന്‍ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കുംഅവർക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 8|
}}