"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 9
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 10|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം ഞാന്‍ഞാൻ കേള്‍ക്കെകേൾക്കെ അവന്‍അവൻ അത്യുച്ചത്തില്‍അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദര്‍ശനങ്ങളെസന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിന്‍വരുമാറാക്കുവിൻ ; ഔരോരുത്തനും നാശകരമായ ആയുധം കയ്യില്‍കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.
 
{{verse|2}} അപ്പോള്‍അപ്പോൾ ആറു പുരുഷന്മാര്‍പുരുഷന്മാർ, ഔരോരുത്തനും വെണ്മഴു കയ്യില്‍കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില്‍നടുവിൽ ശണവസ്ത്രം ധരിച്ചു അരയില്‍അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ഒരുത്തൻ ഉണ്ടായിരുന്നു; അവര്‍അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
 
{{verse|3}} യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്‍നിന്നുകെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കല്‍ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവന്‍അവൻ , ശണവസ്ത്രം ധരിച്ചു അരയില്‍അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
 
{{verse|4}} അവനോടു യഹോവ: നീ നഗരത്തിന്റെ നടുവില്‍നടുവിൽ, യെരൂശലേമിന്റെ നടുവില്‍കൂടിനടുവിൽകൂടി ചെന്നു, അതില്‍അതിൽ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടുനെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
 
{{verse|5}} മറ്റേവരോടു ഞാന്‍ഞാൻ കേള്‍ക്കെകേൾക്കെ അവന്‍അവൻ : നിങ്ങള്‍നിങ്ങൾ അവന്റെ പിന്നാലെ നഗരത്തില്‍കൂടിനഗരത്തിൽകൂടി ചെന്നു വെട്ടുവിന്‍വെട്ടുവിൻ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള്‍നിങ്ങൾ കരുണ കാണിക്കയുമരുതു.
 
{{verse|6}} വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍കൊന്നുകളവിൻ ! എന്നാല്‍എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിന്‍തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവര്‍അവർ ആലയത്തിന്റെ മുമ്പില്‍മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില്‍ഇടയിൽ തുടങ്ങി.
 
{{verse|7}} അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍നിറെപ്പിൻ ; പുറപ്പെടുവിന്‍പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവര്‍അവർ പുറപ്പെട്ടു, നഗരത്തില്‍നഗരത്തിൽ സംഹാരം നടത്തി.
 
{{verse|8}} അവരെ കൊന്നുകളഞ്ഞശേഷം ഞാന്‍ഞാൻ മാത്രം ശേഷിച്ചു; ഞാന്‍ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേകർത്താവേ, യെരൂശലേമിന്മേല്‍യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാല്‍പകരുന്നതിനാൽ യിസ്രായേലില്‍യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
 
{{verse|9}} അതിന്നു അവന്‍അവൻ എന്നോടു: യിസ്രായേല്‍ഗൃഹത്തിന്റെയുംയിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവര്‍അവർ പറയുന്നുവല്ലോ.
 
{{verse|10}} ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന്‍ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.
 
{{verse|11}} ശണവസ്ത്രം ധരിച്ചു അരയില്‍അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷന്‍പുരുഷൻ : എന്നോടു കല്പിച്ചതുപോലെ ഞാന്‍ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 10|
}}