}}
{{verse|1}} അനന്തരം ഹാസോര്‍രാജാവായഹാസോർരാജാവായ യാബീന്‍യാബീൻ ഇതു കേട്ടപ്പോള്‍കേട്ടപ്പോൾ അവന്‍അവൻ മാദോന്‍മാദോൻ രാജാവായ യോബാബ്, ശിമ്രോന്‍ശിമ്രോൻ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും
{{verse|2}} വടക്കു മലന്‍മലൻ പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്‍മേടുകളിലുംദോർമേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
{{verse|3}} കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍കനാന്യർ, പര്‍വ്വതങ്ങളിലെപർവ്വതങ്ങളിലെ അമോര്‍യ്യര്‍അമോർയ്യർ, ഹിത്യര്‍ഹിത്യർ, പെരിസ്യര്‍പെരിസ്യർ, യെബൂസ്യര്‍യെബൂസ്യർ, മിസ്പെദേശത്തു ഹെര്‍മ്മോന്റെഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യര്‍ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.
{{verse|4}} അവര്‍അവർ പെരുപ്പത്തില്‍പെരുപ്പത്തിൽ കടല്‍ക്കരയിലെകടൽക്കരയിലെ മണല്‍പോലെമണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
{{verse|5}} ആ രാജാക്കന്മാര്‍രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
{{verse|6}} അപ്പോള്‍അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാന്‍ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില്‍മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
{{verse|7}} അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
{{verse|8}} യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവര്‍അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍സീദോൻ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
{{verse|9}} യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
{{verse|10}} യോശുവ ആ സമയം തിരിഞ്ഞു ഹാസോര്‍ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നു; ഹാസോര്‍ഹാസോർ മുമ്പെ ആ രാജ്യങ്ങള്‍ക്കുരാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
{{verse|11}} അവര്‍അവർ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
{{verse|12}} ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞുനിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
{{verse|13}} എന്നാല്‍എന്നാൽ കുന്നുകളിലെ പട്ടണങ്ങള്‍പട്ടണങ്ങൾ ഒന്നും യിസ്രായേല്‍യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ഹാസോർ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.
{{verse|14}} ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ തങ്ങള്‍ക്കുതന്നേതങ്ങൾക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍അവർ വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
{{verse|15}} യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍കല്പിച്ചതിൽ ഒന്നും അവന്‍അവൻ ചെയ്യാതെ വിട്ടില്ല.
{{verse|16}} ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ഗോശേൻ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടുംയിസ്രായേൽമലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ലെബാനോൻ താഴ്വരയിലെ ബാല്‍ബാൽ-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
{{verse|17}} അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന്‍അവൻ പിടിച്ചു വെട്ടിക്കൊന്നു.
{{verse|18}} ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.
{{verse|19}} ഗിബയോന്‍ഗിബയോൻ നിവാസികളായ ഹിവ്യര്‍ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍അവർ യുദ്ധത്തില്‍യുദ്ധത്തിൽ പിടിച്ചടക്കി.
{{verse|20}} യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയുംനിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ചെയ്‍വാൻ തക്കവണ്ണം അവര്‍അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
{{verse|21}} അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന്‍ഹെബ്രോൻ , ദെബീര്‍ദെബീർ, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്‍നിന്നൊക്കെയുംഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
{{verse|22}} ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
{{verse|23}} യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നുതീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
{{Navi|
|