"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} കനാന്‍കനാൻ ദേശത്തു യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവര്‍ക്കുംഅവർക്കും വിഭാഗിച്ചുകൊടുത്തു.
 
{{verse|2}} യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കുംഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
 
{{verse|3}} രണ്ടര ഗോത്രങ്ങള്‍ക്കുഗോത്രങ്ങൾക്കു മോശെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോലേവ്യർക്കോ അവരുടെ ഇടയില്‍ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
 
{{verse|4}} യോസേഫിന്റെ മക്കള്‍മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കുംലേവ്യർക്കും പാര്‍പ്പാന്‍പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കുംകന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
 
{{verse|5}} യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അനുസരിച്ചു ദേശം വിഭാഗിച്ചു.
 
{{verse|6}} അനന്തരം യെഹൂദാമക്കള്‍യെഹൂദാമക്കൾ ഗില്ഗാലില്‍ഗില്ഗാലിൽ യോശുവയുടെ അടുക്കല്‍അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചുബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
 
{{verse|7}} യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നുകാദേശ്ബർന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോള്‍അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
 
{{verse|8}} എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായിപൂർണ്ണമായി പറ്റിനിന്നു.
 
{{verse|9}} നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായിപൂർണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ചകാൽവെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കുംമക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
 
{{verse|10}} മരുഭൂമിയില്‍മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല്‍മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി.
 
{{verse|11}} മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
 
{{verse|12}} ആകയാല്‍ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ഇപ്പോൾ എനിക്കു തരിക; അനാക്യര്‍അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ താന്‍താൻ അരുളിച്ചെയ്തതുപോലെ ഞാന്‍ഞാൻ അവരെ ഔടിച്ചുകളയും.
 
{{verse|13}} അപ്പോള്‍അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ഹെബ്രോൻ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
 
{{verse|14}} അങ്ങനെ ഹെബ്രോന്‍ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായിപൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
 
{{verse|15}} ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്കിർയ്യത്ത്-അര്‍ബ്ബാഅർബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാഅർബ്ബാ എന്നവന്‍എന്നവൻ അനാക്യരില്‍അനാക്യരിൽ വെച്ചു അതിമഹാന്‍അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നുതീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_14" എന്ന താളിൽനിന്ന് ശേഖരിച്ചത്