{{verse|1}} യോസേഫിന്റെ മക്കള്‍ക്കുമക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയില്‍മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവില്‍നിന്നുയെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
{{verse|2}} ബേഥേലില്‍നിന്നുബേഥേലിൽനിന്നു ലൂസിന്നു ചെന്നു അര്‍ക്ക്യരുടെഅർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
{{verse|3}} പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെഅതിർവരെ, ഗേസെര്‍വരെഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
{{verse|4}} അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
{{verse|5}} എഫ്രയീമിന്റെ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാല്‍ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിര്‍അതിർ മേലത്തെ ബേത്ത്-ഹോരോന്‍ഹോരോൻ വരെ അതെരോത്ത്-അദ്ദാര്‍അദ്ദാർ ആയിരുന്നു.
{{verse|6}} ആ അതിര്‍അതിർ മിഖ് മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
{{verse|7}} യാനോഹയുടെ കിഴക്കു കടന്നു യാനോഹയില്‍നിന്നുയാനോഹയിൽനിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവില്‍യെരീഹോവിൽ എത്തി യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ അവസാനിക്കുന്നു.
{{verse|8}} തപ്പൂഹയില്നിന്നുതപ്പൂഹയിൽനിന്നു ആ അതിര്‍അതിർ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കല്‍സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
{{verse|9}} മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയില്‍ഇടയിൽ എഫ്രയീംമക്കള്‍ക്കുഎഫ്രയീംമക്കൾക്കു വേര്‍തിരിച്ചുകൊടുത്തവേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.