"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ശിമെയോൻ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ഇടയിൽ ആയിരുന്നു.
 
{{verse|2}} അവര്‍ക്കുംഅവർക്കും തങ്ങളുടെ അവകാശത്തില്‍അവകാശത്തിൽ
 
{{verse|3}} ബേര്‍ബേർ-ശേബ, ശേബ, മോലാദ,
 
{{verse|4}} ഹസര്‍ഹസർ-ശൂവാല്‍ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍ബേഥൂൽ, ഹൊര്‍മ്മഹൊർമ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്മർക്കാബോത്ത്,
 
{{verse|5,6}} ഹസര്‍ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ശാരൂഹെൻ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|7}} അയീന്‍അയീൻ , രിമ്മോന്‍രിമ്മോൻ , ഏഥെര്‍ഏഥെർ, ആശാന്‍ആശാൻ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|8}} ഈ പട്ടണങ്ങള്‍ക്കുപട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ളബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ശിമെയോൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
 
{{verse|9}} ശിമെയോന്‍ശിമെയോൻ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ഔഹരിയിൽ ഉള്‍പ്പെട്ടിരുന്നുഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കുംഅവർക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ഇടയിൽ ശിമെയോന്‍ശിമെയോൻ മക്കള്‍ക്കുമക്കൾക്കു അവകാശം ലഭിച്ചു.
 
{{verse|10}} സെബൂലൂന്‍സെബൂലൂൻ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍അതിർ സാരീദ്വരെ ആയിരുന്നു.
 
{{verse|11}} അവരുടെ അതിര്‍അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
 
{{verse|12}} സാരീദില്‍നിന്നുസാരീദിൽനിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
 
{{verse|13}} അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
 
{{verse|14}} പിന്നെ ആ അതിര്‍അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ഏൽതാഴ്വരയിൽ അവസാനിക്കുന്നു.
 
{{verse|15}} കത്താത്ത്, നഹല്ലാല്‍നഹല്ലാൽ, ശിമ്രോന്‍ശിമ്രോൻ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നുഅവർക്കുംണ്ടായിരുന്നു.
 
{{verse|16}} ഇതു സെബൂലൂന്‍സെബൂലൂൻ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
 
{{verse|17}} നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കുയിസ്സാഖാർമക്കൾക്കു തന്നേ വന്നു.
 
{{verse|18}} അവരുടെ ദേശം യിസ്രെയേല്‍യിസ്രെയേൽ, കെസുല്ലോത്ത്,
 
{{verse|19}} ശൂനേം, ഹഫാരയീം, ശീയോന്‍ശീയോൻ ,
 
{{verse|20}} അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍കിശ്യോൻ ,
 
{{verse|21}} ഏബെസ്, രേമെത്ത്, ഏന്‍ഏൻ -ഗന്നീം, ഏന്‍ഏൻ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
 
{{verse|22}} അവരുടെ അതിര്‍അതിർ താബോര്‍താബോർ, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍എന്നിവയിൽ എത്തി യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
 
{{verse|23}} ഇതു യിസ്സാഖാര്‍മക്കളുടെയിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
 
{{verse|24}} ആശേര്‍മക്കളുടെആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
 
{{verse|25}} അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ബേതെൻ ,
 
{{verse|26}} അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലുംകർമ്മേലും ശീഹോര്‍ശീഹോർ-ലിബ്നാത്തുംവരെ എത്തി,
 
{{verse|27}} സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലുംഏൽതാഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍കാബൂൽ,
 
{{verse|28}} ഹെബ്രോന്‍ഹെബ്രോൻ , രെഹോബ്, ഹമ്മോന്‍ഹമ്മോൻ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍സീദോൻ വരെയും ചെല്ലുന്നു.
 
{{verse|29}} പിന്നെ ആ അതിര്‍അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍അതിർ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
 
{{verse|30}} ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നുഅവർക്കുംണ്ടായിരുന്നു.
 
{{verse|31}} ഇതു ആശേര്‍മക്കളുടെആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
 
{{verse|32}} ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കുനഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കുനഫ്താലിമക്കൾക്കു തന്നേ വന്നു.
 
{{verse|33}} അവരുടെ അതിര്‍അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ അവസാനിക്കുന്നു.
 
{{verse|34}} പിന്നെ ആ അതിര്‍അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യയോർദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
 
{{verse|35}} ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍സേർ, ഹമ്മത്ത്,
 
{{verse|36}} രക്കത്ത്, കിന്നേരത്ത്, അദമ, രാമ
 
{{verse|37}} ഹാസോര്‍ഹാസോർ, കേദെശ്, എദ്രെയി, ഏന്‍ഏൻ -ഹാസോര്‍ഹാസോർ,
 
{{verse|38}} യിരോന്‍യിരോൻ , മിഗ്ദല്‍മിഗ്ദൽ-ഏല്‍ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
 
{{verse|39}} ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
 
{{verse|40}} ദാന്‍ദാൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.
 
{{verse|41}} അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍എസ്തായോൽ, ഈര്‍ഈർ-ശേമെശ്,
 
{{verse|42}} ശാലബ്ബീന്‍ശാലബ്ബീൻ , അയ്യാലോന്‍അയ്യാലോൻ , യിത്ള,
 
{{verse|43}} ഏലോന്‍ഏലോൻ , തിമ്ന, എക്രോന്‍എക്രോൻ ,
 
{{verse|44}} എല്‍തെക്കേഎൽതെക്കേ, ഗിബ്ബഥോന്‍ഗിബ്ബഥോൻ , ബാലാത്ത്,
 
{{verse|45}} യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍രിമ്മോൻ ,
 
{{verse|46}} മേയര്‍ക്കോന്‍മേയർക്കോൻ , രക്കോന്‍രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
 
{{verse|47}} എന്നാല്‍എന്നാൽ ദാന്‍ദാൻ മക്കളുടെ ദേശം അവര്‍ക്കുംഅവർക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ദാൻ മക്കള്‍മക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തുപാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍പേരിൻ പ്രകാരം ദാന്‍ദാൻ എന്നു പേരിട്ടു.
 
{{verse|48}} ഇതു ദാന്‍ദാൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
 
{{verse|49}} അവര്‍അവർ ദേശത്തെ അതിര്‍അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ഇടയിൽ ഒരു അവകാശം കൊടുത്തു.
 
{{verse|50}} അവന്‍അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന്‍അവൻ ആ പട്ടണം പണിതു അവിടെ പാര്‍ത്തുപാർത്തു.
 
{{verse|51}} ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരില്‍ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവില്‍ശീലോവിൽ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_19" എന്ന താളിൽനിന്ന് ശേഖരിച്ചത്