}}
{{verse|1}} അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്‍നിന്നുശിത്തീമിൽനിന്നു രണ്ടുപേരെ അയച്ചു: നിങ്ങള്‍നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന്‍നോക്കിവരുവിൻ എന്നു പറഞ്ഞു. അവര്‍അവർ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില്‍വീട്ടിൽ ചെന്നു അവിടെ പാര്‍ത്തുപാർത്തു.
{{verse|2}} യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ചിലര്‍ചിലർ ദേശത്തെ ശോധനചെയ്‍വാന്‍ശോധനചെയ്‍വാൻ രാത്രിയില്‍രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
{{verse|3}} യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍അടുക്കൽ ആളയച്ചു: നിന്റെ അടുക്കല്‍അടുക്കൽ വന്നു വീട്ടില്‍വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍അവർ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു.
{{verse|4}} ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവര്‍അവർ എന്റെ അടുക്കല്‍അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍എവിടത്തുകാർ എന്നു ഞാന്‍ഞാൻ അറിഞ്ഞില്ല;
{{verse|5}} ഇരുട്ടായപ്പോള്‍ഇരുട്ടായപ്പോൾ പട്ടണവാതില്‍പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവര്‍അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ഞാൻ അറിയുന്നില്ല; വേഗത്തില്‍വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിന്‍ചെല്ലുവിൻ ; എന്നാല്‍എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
{{verse|6}} എന്നാല്‍എന്നാൽ അവള്‍അവൾ അവരെ വീട്ടിന്‍വീട്ടിൻ മുകളില്‍മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ഇടയിൽ ഒളിപ്പിച്ചിരുന്നു.
{{verse|7}} ആ ആളുകള്‍ആളുകൾ യോര്‍ദ്ദാനിലേക്കുള്ളയോർദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെകടവുകൾവരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതില്‍പട്ടണവാതിൽ അടെച്ചു.
{{verse|8}} എന്നാല്‍എന്നാൽ അവര്‍അവർ കിടപ്പാന്‍കിടപ്പാൻ പോകുംമുമ്പെ അവള്‍അവൾ മുകളില്‍മുകളിൽ അവരുടെ അടുക്കല്‍അടുക്കൽ ചെന്നു അവരോടു പറഞ്ഞതു:
{{verse|9}} യഹോവ ഈ ദേശം നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല്‍ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ഞാൻ അറിയുന്നു.
{{verse|10}} നിങ്ങള്‍നിങ്ങൾ മിസ്രയീമില്‍മിസ്രയീമിൽ നിന്നു പുറപ്പെട്ടുവരുമ്പോള്‍പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചുയോർദ്ദാന്നക്കരെവെച്ചു നിങ്ങള്‍നിങ്ങൾ നിര്‍മ്മൂലമാക്കിയനിർമ്മൂലമാക്കിയ സീഹോന്‍സീഹോൻ , ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടുഅമോർയ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ഞങ്ങൾ കേട്ടു.
{{verse|11}} കേട്ടപ്പോള്‍കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കുംഎല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്‍ഗ്ഗത്തിലുംസ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
{{verse|12}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ നിങ്ങളോടു ദയ ചെയ്ക കൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു.
{{verse|13}} എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്‍ക്കുംള്ളഅവർക്കുംള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തില്‍നിന്നുമരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.
{{verse|14}} അവര്‍അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങള്‍നിങ്ങൾ അറിയിക്കാതെയിരുന്നാല്‍അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കുഞങ്ങൾക്കു തരുമ്പോള്‍തരുമ്പോൾ ഞങ്ങള്‍ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
{{verse|15}} എന്നാറെ അവള്‍അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല്‍കോട്ടമതിലിന്മേൽ ആയിരുന്നു; അവള്‍അവൾ മതിലിന്മേല്‍മതിലിന്മേൽ പാര്‍ത്തിരുന്നുപാർത്തിരുന്നു.
{{verse|16}} അവള്‍അവൾ അവരോടു: തിരിഞ്ഞുപോയവര്‍തിരിഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ പര്‍വ്വതത്തില്‍പർവ്വതത്തിൽ കയറി അവര്‍അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന്‍ഒളിച്ചിരിപ്പിൻ ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.
{{verse|17}} അവര്‍അവർ അവളോടു പറഞ്ഞതു: ഞങ്ങള്‍ഞങ്ങൾ ഈ ദേശത്തു വരുമ്പോള്‍വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍കിളിവാതിൽക്കൽ
{{verse|18}} ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കല്‍അടുക്കൽ വീട്ടില്‍വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.
{{verse|19}} അല്ലെങ്കില്‍അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നുസത്യത്തിൽനിന്നു ഞങ്ങള്‍ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേല്‍തലമേൽ ഇരിക്കും; ഞങ്ങള്‍ഞങ്ങൾ കുറ്റമില്ലാത്തവര്‍കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടില്‍വീട്ടിൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേല്‍മേൽ കൈവെച്ചാല്‍കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍തലമേൽ ഇരിക്കും.
{{verse|20}} എന്നാല്‍എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍സത്യത്തിൽ നിന്നു ഞങ്ങള്‍ഞങ്ങൾ ഒഴിവുള്ളവര്‍ഒഴിവുള്ളവർ ആകും.
{{verse|21}} അതിന്നു അവള്‍അവൾ: നിങ്ങള്‍നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍അവർ പോയി; അവള്‍അവൾ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍കിളിവാതിൽക്കൽ കെട്ടി.
{{verse|22}} അവര്‍അവർ പുറപ്പെട്ടു പര്‍വ്വതത്തില്‍പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവര്‍തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍തിരഞ്ഞുപോയവർ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
{{verse|23}} അങ്ങനെ അവര്‍അവർ ഇരുവരും പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കല്‍അടുക്കൽ ചെന്നു തങ്ങള്‍ക്കുതങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.
{{verse|24}} യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര്‍അവർ യോശുവയോടു പറഞ്ഞു.
{{Navi|
|