"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെയിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍അടുക്കൽ വന്നു.
 
{{verse|2}} കനാന്‍കനാൻ ദേശത്തു ശീലോവില്‍വെച്ചുശീലോവിൽവെച്ചു അവരോടു: യഹോവ ഞങ്ങള്‍ക്കുഞങ്ങൾക്കു പാര്‍പ്പാന്‍പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കുകന്നുകാലികൾക്കു പുല്പുറങ്ങളും തരുവാന്‍തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
 
{{verse|3}} എന്നാറെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കുംലേവ്യർക്കും കൊടുത്തു.
 
{{verse|4}} കെഹാത്യരുടെ കുടുംബങ്ങള്‍ക്കുകുടുംബങ്ങൾക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കുമക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ശിമെയോൻ ഗോത്രത്തിലും ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
 
{{verse|5}} കെഹാത്തിന്റെ ശേഷംമക്കള്‍ക്കുശേഷംമക്കൾക്കു എഫ്രയീംഗോത്രത്തിലും ദാന്‍ദാൻ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.
 
{{verse|6}} ഗേര്‍ശോന്റെഗേർശോന്റെ മക്കള്‍ക്കുമക്കൾക്കു യിസ്സാഖാര്‍യിസ്സാഖാർ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
 
{{verse|7}} മെരാരിയുടെ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി രൂബേന്‍രൂബേൻ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
 
{{verse|8}} യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ലേവ്യര്‍ക്കുംലേവ്യർക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.
 
{{verse|9}} അവര്‍അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ശിമെയോൻ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
 
{{verse|10}} അവ ലേവിമക്കളില്‍ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളില്‍കുടുംബങ്ങളിൽ അഹരോന്റെ മക്കള്‍ക്കുമക്കൾക്കു കിട്ടി. അവര്‍ക്കായിരുന്നുഅവർക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.
 
{{verse|11}} യെഹൂദാമലനാട്ടില്‍യെഹൂദാമലനാട്ടിൽ അവര്‍അവർ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെഅർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കുംഅവർക്കും കൊടുത്തു.
 
{{verse|12}} എന്നാല്‍എന്നാൽ പട്ടണത്തോടു ചേര്‍ന്നചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
 
{{verse|13}} ഇങ്ങനെ അവര്‍അവർ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കുമക്കൾക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
 
{{verse|14}} യത്ഥീരും അതിന്റെ പുല്പുറങ്ങളും
വരി 35:
{{verse|15}} എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
 
{{verse|16}} അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
 
{{verse|17}} ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തില്‍ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
 
{{verse|18}} ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനുംഅൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
 
{{verse|19}} അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
 
{{verse|20}} കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കുംലേവ്യർക്കും, കെഹാത്യ കുടുംബങ്ങള്‍ക്കുകുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍പട്ടണങ്ങൾ എഫ്രയീംഗോത്രത്തില്‍എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
 
{{verse|21}} എഫ്രയീംനാട്ടില്‍എഫ്രയീംനാട്ടിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
 
{{verse|22}} കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
 
{{verse|23}} ദാന്‍ദാൻ ഗോത്രത്തില്‍ഗോത്രത്തിൽ എല്‍തെക്കേയുംഎൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
 
{{verse|24}} അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
 
{{verse|25}} മനശ്ശെയുടെ പാതിഗോത്രത്തില്‍പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കുംഅവർക്കും കൊടുത്തു.
 
{{verse|26}} ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കുകുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
 
{{verse|27}} ലേവ്യരുടെ കുടുംബങ്ങളില്‍കുടുംബങ്ങളിൽ ഗേര്‍ശോന്റെഗേർശോന്റെ മക്കള്‍ക്കുമക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍പാതിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
 
{{verse|28}} ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും
 
{{verse|29}} ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തുംയർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ഏൻ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
 
{{verse|30}} ആശേര്‍ഗോത്രത്തില്‍ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
 
{{verse|31}} ഹെല്‍ക്കത്തുംഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
 
{{verse|32}} നഫ്താലിഗോത്രത്തില്‍നഫ്താലിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനുംകർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
 
{{verse|33}} ഗേര്‍ശോന്യര്‍ക്കുംഗേർശോന്യർക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
 
{{verse|34}} ശേഷം ലേവ്യരില്‍ലേവ്യരിൽ മെരാര്‍യ്യകുടുംബങ്ങള്‍ക്കുമെരാർയ്യകുടുംബങ്ങൾക്കു സെബൂലൂന്‍സെബൂലൂൻ ഗോത്രത്തില്‍ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയുംകർത്ഥയും അതിന്റെ പുല്പുറങ്ങളും
 
{{verse|35}} ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
 
{{verse|36}} രൂബേന്‍രൂബേൻ ഗോത്രത്തില്‍ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
 
{{verse|37}} യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
 
{{verse|38}} ഗാദ് ഗോത്രത്തില്‍ഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
 
{{verse|39}} ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
 
{{verse|40}} അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കുംമെരാർയ്യർക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
 
{{verse|41}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അവകാശത്തില്‍അവകാശത്തിൽ ലേവ്യര്‍ക്കുംലേവ്യർക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
 
{{verse|42}} ഈ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍പുല്പുറങ്ങൾ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയുംപട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
 
{{verse|43}} യഹോവ യിസ്രായേലിന്നു താന്‍താൻ അവരുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍അവർ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തുകുടിപാർത്തു.
 
{{verse|44}} യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കുംഅവർക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പില്‍മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു.
 
{{verse|45}} യഹോവ യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_21" എന്ന താളിൽനിന്ന് ശേഖരിച്ചത്